Light mode
Dark mode
ഐ.എഫ്.എഫ്.കെ സമാപന വേദിയിലെത്തിയ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെ പ്രേക്ഷകര്‍ കൂക്കുവിളിയോടെയാണ് സ്വീകരിച്ചത്
ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്
ആക്രമണം ഉണ്ടായ ദിവസത്തെ കോളേജ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു
അപർണ ഗൗരിക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായിരുന്നു
കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കുറ്റാരോപിതർക്ക് എതിരെയുള്ള അച്ചടക്കനടപടി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.
വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ് എഫ് ഐയുടെ പരാതി
കഴിഞ്ഞ ദിവസം ഇതേ കോളേജിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റിരുന്നു
യൂണിയൻ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷഹല വിജയാഹ്ലാദത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തനിക്ക് വയ്യെന്ന് പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തക രാജേശ്വരി തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കെ.എസ്.യു പ്രവർത്തക പ്രവീണയുടെ പരാതി
പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളജിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ എസ്.എഫ്.ഐ കൊലവിളി മുഴക്കിയത്.
വെള്ള പേപ്പറിൽ അപേക്ഷ എഴുതിയാണ് ഡോ.സിസാ തോമസ് ചുമതല ഏറ്റത്
രാവിലെ മുതൽ പാലയാട് ക്യാംപസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘർഷം
ഉടുത്തിരുന്ന തുണി ഉൾപ്പെടെ അഴിച്ചെടുത്താണ് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി
ഓഫീസിനു പുറത്ത് പൊലീസ് സംഘം ഉണ്ടായിരിക്കെയായിരുന്നു എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി.
അക്രമം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
കുസാറ്റ് ഹോസ്റ്റലിൽ ഉണ്ടായ എസ്.എഫ്.ഐ ആക്രമണത്തില്‍ ഫ്രറ്റേണി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
യൂണിയൻ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശപത്രികൾ എസ് എഫ് ഐ പ്രവർത്തകർ കീറിയെറിഞ്ഞതായി പരാതി