Light mode
Dark mode
മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് തരൂർ പാർട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്തത്.
മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂരിനെ സുകുമാരൻ നായർ പുകഴ്ത്തിയത്.
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂരിനെ എൻ.എസ്.എസ് ക്ഷണിച്ചത്
കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും തന്റെ ചുമതലയിലുള്ള ട്രസ്റ്റിന്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാനാണ് വന്നതെന്നും കെ.വി തോമസ് പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വിമർശനം
സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം എന്ത് വില കൊടുത്തും നേരിടുമെന്നും മുരളീധരൻ പറഞ്ഞു.
കോട്ടയത്തുണ്ടായിരുന്ന പരിപാടി നേരത്തേ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണെന്നും സമ്മേളനം സമാന്തര പരിപാടിയല്ലെന്നും ശബരീനാഥൻ
സർക്കാർ കിറ്റ് കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും സംസ്ഥാനം കടക്കെണിയിൽ ആണെന്നും തരൂർ
പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതത് ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും എന്നിട്ടും വിവാദം എന്തിനെന്ന് അറിയില്ലെന്നും തരൂർ
നേരത്തെ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.
15 മാസങ്ങൾക്ക് ശേഷമാണ് നടപടി ആവശ്യപ്പെടുന്നത്
'തരൂരിന്റെ കഴിവിൽ അസൂയയുണ്ട്, മിണ്ടുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം'
ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽ
പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്റ് പങ്കെടുക്കാത്തത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നും തരൂർ പറഞ്ഞു.
ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ മറ്റ് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല
കോഴിക്കോട്ടെ തരൂരിന്റെ പരിപാട് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതില്‍ കുറ്റബോധമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു
താൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടാൽ പോയി കാണുമെന്നും തരൂർ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും പ്രധാനാധ്യാപകനുമായ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരെ അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു.
കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം ഇടപെടേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം.