Light mode
Dark mode
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്റെ കൊച്ചി കാക്കനാടുള്ള കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സൂര്യ എത്തിയത്
സിനിമ പോലെ വളരെ ഫണ്ണിയായിട്ടുള്ള സെറ്റായിരുന്നു ഇന്‍ ഹരിഹര്‍ നഗറിന്റേതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ ദുബൈ ഇ.സി.എച്ഛ് ഡിജിറ്റലിൽ അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് വലിയ സുഹൃദ് വലയമുള്ള കലാകാരന് അനുശോചനമർപ്പിക്കാൻ...
സിദ്ദിഖിന്റെ മൃതദേഹത്തിനരികെ നിറഞ്ഞ കണ്ണുകളുമായി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്ക്കുന്ന ലാലിന്റെ മുഖം ആരുടെയും കണ്ണ് നിറയ്ക്കും
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
പിന്നീടങ്ങോട്ടുള്ള സിദ്ദിഖ് ലാൽ സിനിമകൾ ഒന്നു വിടാതെ കണ്ടു ചിരിച്ചു
മുകേഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്
രാവിലെ ഒമ്പതു മണി മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം നടക്കും
തമാശ മാത്രമല്ല, സ്നേഹവും സൗഹൃദവും പ്രണയവും വിരഹവും സിദ്ദിഖിന്റെ കയ്യിൽ ഭദ്രമായിരുന്നു
സംവിധായകൻ ഫാസിലിന്റെ സഹായിയായാണ് സിദ്ദിഖ് സംവിധാന ജീവിതം തുടങ്ങിയത്
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സിദ്ദിഖിന്റെ മരണം സംഭവിച്ചത്
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖ് ചികിത്സയിലായിരുന്നു
മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നു മന്ത്രി
'ഉറച്ച ദൈവീക ബോധം, മനസ്സിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു സിദ്ദിഖ്'
ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ
1986ൽ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ തൂലിക ചലിപ്പിച്ച് തുടങ്ങിയ സൗഹൃദം തൊട്ടതെല്ലാം പൊന്നാക്കി
തീവ്രപരിചരണ വിഭാഗത്തിലായതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്ന് രവി മാധ്യമങ്ങളോട് പറഞ്ഞു
റൂമെടുത്ത ശേഷം സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും എസ്.പി
ഹോട്ടലിലേക്ക് സാധനം വാങ്ങാൻ ഉടമ സിദീഖ് ജോലിക്കാരനായ ഷിബിലിക്ക് എ.ടി.എം പിൻ നമ്പർ നൽകിയിരുന്നുവെന്ന് സൂചന
സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നും രണ്ടു ബാഗുകളിലായി അട്ടപ്പാടി ചുരത്തിൽ തള്ളിയെന്നും പ്രതികൾ സമ്മതിച്ചു