Light mode
Dark mode
തെലുങ്കാനയിലെ സൂര്യപെത് ജില്ലയിലെ കൊടാട് ആണ് സംഭവം. കഞ്ചാവിന് അടിമയായ മകൻ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.
മകന്റെ ഭാര്യയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യവസ്ഥ വെച്ചെങ്കിലും വിനോദ് വഴങ്ങിയില്ല
നാദെല്ല കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും കമ്പനി ജീവനക്കാരോട് അഭ്യര്‍ഥിച്ചു
തർക്കം മൂർച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിനു ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു
ശാരീരിക വൈകല്യമുള്ള വ്യക്തിയാണ് മരണപ്പെട്ട മകൻ. കോവിഡ് ബാധിച്ച് അതിനുശേഷം ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു
രക്ഷപ്പെടുത്താൻ ശ്രമിച്ച സഹോദരിക്കും ഗുരുതര പരിക്ക്
സംഭവത്തിൽ സുബോധിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓലത്താന്നി സ്വദേശി അരുൺ (32) ആണ് മരിച്ചത്
32 വയസ്സുള്ള എഞ്ചിനിയറിങ് ബിരുദധാരിയായ കാർത്തിക് സ്ഥിരം മദ്യപാനിയാണ്
കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സുനിലിന്റെ മരുമകൻ അരുൺ ആണ് ഇരുവരെയും കുത്തിയത്.
നാട്ടുകാരും പൊലീസും ഇടപെട്ട് ഗെയ്റ്റിന്റെ പൂട്ട് തകർത്താണ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചത്
ടിപ്പർ ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്
തിരക്കേറിയ റോഡില്‍ അപകടകരമായ വേഗതയില്‍ വാഹനമോടിച്ച കേന്ദ്രമന്ത്രിയുടെ മകനെതിരെ പൊലീസ് കേസെടുത്തു. തിരക്കേറിയ റോഡില്‍ അപകടകരമായ വേഗതയില്‍ വാഹനമോടിച്ച കേന്ദ്രമന്ത്രിയുടെ മകനെതിരെ പൊലീസ് കേസെടുത്തു....