Light mode
Dark mode
ഒരു മര്യാദ വേണ്ടേ ഇതിനൊക്കെ..ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരം കാണുന്നവർക്കെല്ലാം ഇങ്ങനെ ചോദിക്കാൻ തോന്നിയിരിക്കും. അടിയെന്ന് പറഞ്ഞാൽ പോര. ബൗളർമാരെ നിലം തൊടിക്കാതെയുള്ള അടിയോടടി. ട്രാവിസ്...
ഹൈദരാബാദിനായി പേസർ ടി നടരാജൻ നാല് വിക്കറ്റുമായി തിളങ്ങി.
കൊല്‍ക്കത്ത ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗർവാളിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹർഷിത് റാണ നടത്തിയ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
ശനിയാഴ്ച രാത്രി 7.30ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് എസ്ആർഎച്ചിന്റെ ആദ്യമത്സരം.
പുതുമുഖ പേസറിൽ നിന്ന് ഒരു അന്താരാഷ്ട്ര ബൗളറായി ഉമ്രാൻ മാലിക്കിനെ വളർത്തിയെടുക്കുന്നതിൽ സ്റ്റെയിന് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്
12 ഫോറും മൂന്ന് കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ മനോഹര ഇന്നിംഗ്സ്
ധവാൻ പായിച്ച ഒരു സിക്സറിൽ സ്റ്റേഡിത്തിനകത്തേക്ക് ക്യാമറ തിരിച്ചപ്പോഴാണ് കാവ്യ, ദേഷ്യം തീര്‍ത്തത്
കുഞ്ഞിനെ കൈയിൽ പിടിച്ച്, മകൾ മാഗിയെ ചേർത്തുപിടിച്ചിരിക്കുന്ന ഭാര്യ സാറാ റഹീമിന്റെ ചിത്രം പങ്കുവച്ചാണ് കിവീസ്, സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൻ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്
ഉമ്രാന്റെ പേരിലാണ് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗത കൂടിയ അഞ്ച് പന്തുകൾ
ഇന്ത്യൻ പ്രീമിയർ ലീഗിലെ 'നാഷണൽ ക്രഷ്' എന്നാണ് കാവ്യ മാരൻ അറിയപ്പെടുന്നത്.
രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങിയ സഞ്ജു ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു.
അത്ര എളുപ്പം മറക്കാൻ കഴിയുന്ന നേട്ടങ്ങളല്ല സൺറൈസേഴ്സിന് വേണ്ടി വാർണർ നേടിയത്, ആ ചെമ്പൻ മുടിക്കാരൻ ഒറ്റക്ക് നിന്ന് നയിച്ച് ടീമിനെ വിജയതീരത്തെത്തിച്ച എണ്ണമറ്റ മത്സരങ്ങൾ
അടുത്ത വർഷം നടക്കുന്ന മെഗാ ലേലത്തിൽ മുന്‍ നായകന് ഡേവിഡ് വാർണറെ ഹൈദരാബാദ് നിലനിർത്തില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം
കളിച്ച ഒൻപതു മത്സരങ്ങളിൽ എട്ടിലും തോറ്റ സൺറൈസേഴ്സ്, രണ്ടു പോയിന്റുമായി പട്ടികയിൽ താഴെയാണ്.
'മിസ്റ്ററി ഗേള്‍' എന്ന് സോഷ്യല്‍ മീഡിയ വിളിച്ച കാവ്യയെ ഇനിയും സണ്‍റൈസേഴ്സ് കരയിപ്പിക്കരുതെന്നാണ് ട്രോളന്മാര് അന്ന് പറഞ്ഞത്.
ഐ.പി.എല്ലില്‍ രാജസ്ഥാന് വിജയവഴിയില്‍. സണ്‍റൈസേഴ്സ് ഹൈദരബാദിനെ തകര്‍ത്തത് 55 റണ്‍സിന്.
ഐ.പി.എല്ലില്‍ 50 അര്‍ദ്ധ സെഞ്ച്വറികള്‍ തികക്കുന്ന ആദ്യ താരമെന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി.
സിക്സര്‍ ചെന്ന് വീണത് ഡഗ്ഔട്ടിലെ ഫ്രിഡിജിന്റെ ചില്ലില്‍; സ്വന്തം ടീമിന്റെ വെള്ളം കുടി മുട്ടിച്ച് ബെയര്‍സ്റ്റോ
ബംഗളുരു ബൗളർമാരുടെ കണിശതയോടെയുള്ള പന്തേറാണ് ഹൈദരാബാദിന് വിനയായത്
കഴിഞ്ഞ വർഷം ഹൈദരാബാദ് മൂന്നാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.