Light mode
Dark mode
ഐപിഎലിൽ ഒരേയൊരു തവണയാണ് ടീം കിരീടം സ്വന്തമാക്കിയത്. 2016ൽ ഡേവിഡ് വാർണറിന് കീഴിലായിരുന്നു ഈ നേട്ടം.
മാർക്രാമിനും സംഘത്തിനും നഷ്ടപ്പെടാനൊന്നുമില്ല. മുംബൈയെ തകർത്ത് നാണംകെട്ട സീസണിന്റെ ക്ഷീണം തീർക്കുക മാത്രമാകും ഹൈദരാബാദ് ഇന്ന് ലക്ഷ്യമിടുന്നത്
പോയിൻറ് ടേബിളിൽ ആർ.സി.ബി നാലാമത്
നിർണായക മത്സരത്തിൽ ടോസ് ലഭിച്ച ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു
47 റൺസുമായി നിറഞ്ഞുകളിച്ച സായ് സുദർശനൊഴിച്ചുനിർത്തിയാൽ ഗുജറാത്ത് നിരയിൽ ഒറ്റയാൾ പോലും രണ്ടക്കം കാണാത്ത മത്സരത്തിൽ സെഞ്ച്വറിയുമായാണ് ശുഭ്മാൻ ഗിൽ(101) ഗുജറാത്ത് ഇന്നിങ്സ് ഒറ്റയ്ക്ക് നയിച്ചത്
നിക്കോളാസ് 44 റൺസെടുത്തത് കേവലം 13 പന്തിൽ നിന്ന്
സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പനടികള്‍ കൊണ്ട് കളംനിറഞ്ഞ അബ്ദുസ്സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്
സഞ്ജുവിനും ബട്ലര്ക്കും അര്‍ധസെഞ്ച്വറി
അവസാന ഓവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്നു നൈസാമിന്റെ നാട്ടുകാർക്ക്. എന്നാൽ വരുൺ ചക്രവർത്തിയെറിഞ്ഞ ഓവറിൽ മൂന്നു റൺസാണ് നേടാനായത്
മായങ്ക് മാർകണ്ഡേ എറിഞ്ഞ പത്താം ഓവറിലാണ് ലോങ് ഓണിൽ ബ്രൂക്ക് അതിശയിപ്പിക്കുന്ന ഫീൽഡിങ് പ്രകടനം കാഴ്ചവച്ചത്
എട്ട് മത്സരങ്ങളിൽ നിന്നും ഡൽഹിയുടെ ആറാം തോൽവിയാണിത്.
പോയിന്റ് ടേബിളില്‍ ഏറ്റവും താഴെ പത്താം സ്ഥാനത്താണ് ഡല്‍ഹി. ഹൈദരാബാദ് തൊട്ടുമുന്നില്‍ ഒന്‍പതാം സ്ഥാനത്തും
34 റൺസെടുത്ത അഭിഷേക് ശർമയാണ് സൺറൈസേഴ്സ് നിരയിലെ ടോപ്സ്കോറർ
മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരബാദിന് 10 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ
ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു
മുംബൈയുടെ നായകൻ രോഹിത് ശർമ കൊൽക്കത്തയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനെ നയിച്ചിരുന്നില്ല
ഐ.പി.എൽ 16-ാം എഡിഷനിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 23 റൺസിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്തയെ കീഴടക്കിയത്
സൺറൈസേഴ്സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്
2023 ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് 24 കാരനായ ഇംഗ്ലീഷ് താരം സ്വന്തം പേരിലാക്കിയത്
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ എസ്.ആർ.എച്ചിനെ സ്പിന്നർമാരായ ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, രവി ബിഷ്ണോയി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഖ്നൗ വരിഞ്ഞുകെട്ടിയത്