Light mode
Dark mode
രാത്രി എട്ട് മണിക്ക് നടക്കേണ്ട മത്സരം മഴമൂലം വൈകിയാലും 4 മണിക്കൂർ പത്ത് മിനിറ്റ് അധിക സമയമായി അനുവദിച്ചിട്ടുണ്ട്.
ചരിത്ര നേട്ടവുമായി സെമിയിലെത്തിയ അഫ്ഗാൻ സംഘം ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു.
മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ
സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികൾ.
സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികൾ
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരത്തിനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്.
അഫ്ഗാനെതിരെ തോൽവി നേരിട്ടതോടെ സെമി ഉറപ്പിക്കാൻ ഓസീസിന് ഇന്ത്യക്കെതിരെ ജയം അനിവാര്യമായി.
സൂപ്പർ എയ്റ്റിൽ തുടർച്ചയായി രണ്ടാം ജയം നേടിയതോടെ രോഹിതും സംഘവും സെമി ഉറപ്പിച്ചു.
37 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 53 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്കോറർ.
ഇതുവരെ നാല് മത്സരങ്ങളിൽ നിന്നായി 44 റൺസാണ് ദുബെ നേടിയത്.
28 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവ് ടോപ് സ്കോററായി. ബൗളിങിൽ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ബുംറയുടെ ഓവർ പ്രതിരോധിച്ച് കളിച്ച് മറ്റു താരങ്ങളെ ടാർഗറ്റ് ചെയ്യുന്ന തന്ത്രമായിരിക്കില്ല സ്വീകരിക്കുക
ആദ്യറൗണ്ടിൽ പുറത്തായതോടെ ബാബറിനും സംഘത്തിനുമെതിരെ മുൻ പാക് താരങ്ങളടക്കം കടുത്തവിമർശനമുന്നയിച്ചിരുന്നു
ഫ്ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ബാബറിന്റേയും സംഘത്തിന്റേയും വഴിയടഞ്ഞത്.
കളിക്കളത്തിലും പുറത്തും പന്ത് എന്നുമൊരു പോരാളിയാണ്. സമ്മർദ്ദത്തിന് അടിമപ്പെടാത്ത മികച്ചൊരു എന്റർടൈനർ.
വസിം അക്രവും വഖാൻ യൂനുസും അടക്കമുള്ള മുൻ താരങ്ങളും ബാബറിനെതിരെ രംഗത്തെത്തിയിരുന്നു
പാകിസ്താൻ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
സിഖുകാരെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ പാക് താരം പിന്നീട് രംഗത്തെത്തി
നിയമപ്രകാരം അമ്പയർ ഔട്ട് വിളിച്ചാൽ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. ഇതോടെ നിർണായക നാലു റൺസ് ബംഗ്ലാദേശിന് നഷ്ടമായി.
സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറു റൺസാണ് നേടാനായത്.