2025ൽ ആന്ധ്രയിലുണ്ടായത് മൂന്ന് ക്ഷേത്ര ദുരന്തങ്ങൾ; പൊലിഞ്ഞത് 22 ജീവനുകൾ, പരിക്കേറ്റത് 100ലേറെ പേർക്ക്
ഇത്ര വലിയ ജനക്കൂട്ടം എത്തുമെന്ന് ക്ഷേത്രം മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.