Light mode
Dark mode
സ്ത്രീ സ്വന്തം ഇടം കണ്ടെത്തി തുടങ്ങുന്ന പുതിയ കാലത്ത് പോലും പ്രതീക്ഷിക്കാനാവാത്ത വിധം ചുറുചുറുക്കും ഓജസ്സും പുലര്‍ത്തുന്ന കഥാപാത്രങ്ങളാണ് കുഞ്ഞമ്മയും സാറാമ്മയും. സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇടം...
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് റൊണാള്‍ഡ് ആഷർ ആയിരുന്നു
'ബാല്യകാലസഖി' ബഷീര്‍ ആദ്യമെഴുതിയത് ഇംഗ്ലീഷിലായിരുന്നു. ഒരുപക്ഷേ, ഇംഗ്ലീഷിലായിരുന്നു തുടര്‍ന്നും ബഷീര്‍ എഴുതിയിരുന്നതെങ്കില്‍ ലോകോത്തര എഴുത്തുകാരില്‍ പ്രമുഖനായി അദ്ദേഹം ഗണിക്കപ്പെടുമായിരുന്നു എന്നത്...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ പ്രഖ്യാപിച്ച ടൂറിസം പാക്കേജായ ലിറ്ററി സര്‍ക്യൂട്ട് തുടങ്ങുന്നത് ബേപ്പൂരില്‍ നിന്ന്
ബാല്യകാലസഖിയിലെ ഒരു ഭാഗം മഞ്ജു വാര്യര്‍ വായിച്ചു
മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ.
ഓണറേറിയം പോലും നല്കാന് തയ്യാറാകാത്ത സര്‍വകലാശാല അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ എം എം ബഷീര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ രാജി വെച്ചു...കാലിക്കറ്റ് സര്‍വകലാശാലയിലെ വൈക്കം മുഹമ്മദ് ബഷീര്‍...
വൈക്കം സത്യഗ്രഹത്തിനെത്തിയ ഗാന്ധിയെ തൊടാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു ബഷീറിന്. ഈ അനുഭവം എഴുത്തിലും കടന്നു വന്നുവൈക്കം മുഹമ്മദ് ബഷീറിന്റെ കുട്ടിക്കാലത്തെ വലിയ സ്വാധീനമായിരുന്നു മഹാത്മാ...
സംസ്കൃതി ഖത്തറിന്റെ ബാനറില്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന ദൃശ്യാവിഷ്കാരം ഈ മാസം 17 ന് ദോഹയില്‍ അരങ്ങേറും.വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളെ അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലാണ്...
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകര്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ ബഷീറിന്റ ഓര്‍മകളുമായി അവര്‍ ഒത്തുകൂടി.മലയാള സാഹിത്യത്തിലെ...