Light mode
Dark mode
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന് ഗൗരവം കൊടുക്കേണ്ടതില്ലെന്ന് വി.ഡി സതീശൻ
'സിപിഎം ചെയ്യുന്ന പോലെ പ്രതികളെ സംരക്ഷിച്ചുകൊണ്ടുള്ള ക്ലീഷേ പ്രതികരണത്തിന് മുതിരില്ലെന്നും പ്രതിപക്ഷനേതാവ്'
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
'കേരളത്തെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോടുകൂടി ഉള്ള കാമ്പയിനാണ് കേരളത്തിന് ആവശ്യം'
"ബി.ജെ.പി നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ജയിച്ച ബാഗേപള്ളിയില്‍ പോയാണ് പിണറായി കോണ്‍ഗ്രസിനെതിരെ പ്രസംഗിച്ചത്"
മുഖ്യമന്ത്രി ഗവർണറെ സ്വാധീനിക്കാൻ പോയത് ചരിത്രത്തിൽ തന്നെ ആദ്യമെന്നും വി.ഡി സതീശൻ
സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ ഗവർണർ കൂട്ടുനിന്നിരുന്നു
ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല.
ഫാഷിസ്റ്റ് വിരുദ്ധതയിൽ സന്ധി ചെയ്യാത്ത നേതാവാണ് രാഹുൽ. രാഹുൽ ഇല്ലെങ്കിൽ അപ്പോൾ മാത്രം മറിച്ചുള്ള തീരുമാനം.
തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ്
സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
'പാന്റും ഷർട്ടും അടിച്ചേൽപ്പിക്കുന്നത് ജൻഡർ ന്യൂട്രേലിറ്റി ആവുന്നില്ല'
സതീശൻ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെ ചിലർ ബഹളം വയ്ക്കുകയായിരുന്നു.
സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടണമെന്നും വി ഡി സതീശൻ പറഞ്ഞു.
കൊലപാതകം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനാണ് സിപിഎം സാധാരണ ശ്രമിക്കാറുള്ളതെന്നും ആരോപിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്
''പ്രതിപക്ഷം ഒന്നും പറയാൻ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണ്''
പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
'മുനീർ പുരോഗമന ചിന്തയുള്ള നേതാവ്'