Light mode
Dark mode
ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് റോയൽ ചലഞ്ചേഴ്സിനായി മുൻ നായകൻ അർധസെഞ്ച്വറി നേടിയത്
ഈ വർഷം ടി.20 ലോകകപ്പ് വരാനിരിക്കെ കോഹ്ലി ടീമിലുണ്ടാകുമോ എന്ന് ആശങ്ക പങ്കുവക്കുന്നവര്‍ പോലുമുണ്ട്
ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തൊട്ടത് എന്ന് കണ്ടെത്താന്‍ വ്യക്തമായ തെളിവുകളില്ലാതെ വന്നതോടെ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു.
"കുംബ്ലെ തന്റെ തീരുമാനങ്ങള്‍ കളിക്കാരുടെ തലയില്‍ അടിച്ചേല്പ്പില്ക്കാറുണ്ടെന്ന് വിരാട് കോഹ്ലി പരാതി പറഞ്ഞു"
ആരാധകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും ഉടൻ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു ഭാഗത്തായി നിന്നു. സഹ താരങ്ങള്‍ക്ക് നടുവിലൂടെ കൈകള്‍ ഉയര്‍ത്തി കോഹ്ലി ഗ്രൗണ്ടിലേക്ക് ഇറങ്ങി
അർധസെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്ലിയെ വിശ്വ ഫെർണാണ്ടോ പുറത്താക്കി
കോഹ്ലിക്കൊപ്പം ഗ്രൗണ്ടിലേക്കിറങ്ങാൻ എങ്ങനെയാണ് അനുഷ്കക്ക് അനുമതി ലഭിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്
വ്യക്തി എന്ന നിലയിലും ക്രിക്കറ്റർ എന്ന് നിലയിലും വിരാടിന്റെ വളർച്ചക്ക് താൻ സാക്ഷിയാണെന്ന് യുവി
ധോണിക്ക് ശേഷം നായകസ്ഥാനത്തെത്തിയ കോഹ്ലിക്ക് കഴിയാത്ത നേട്ടമാണ് രോഹിതിൻറെ നായകത്വത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയത്.
20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ 186 റൺസെടുത്തു.
തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായൊരു വസ്തു താനേറെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് സമ്മാനിക്കുന്നതിനേക്കാൾ വലുതായെന്തുണ്ടെന്ന് കോഹ്ലി
ഒരു പതിറ്റാണ്ടിലേറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമായ ഒരാളെ സമ്മർദഘട്ടങ്ങളെ എങ്ങനെ അതിജയിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ലെന്ന് രോഹിത് ശര്‍മ
ക്യാച്ച് എടുത്ത കോഹ്ലി പിന്നിലേക്ക് വീഴുകയായിരുന്നു
കോഹ്ലിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ പോണ്ടിംഗ് കോഹ്ലിയുടെ കീഴിൽ ഇന്ത്യ വിദേശ മണ്ണിലെ പ്രകടനം മെച്ചപ്പെടുത്തിയെന്നും പറഞ്ഞു
ലോകക്രിക്കറ്റിലെ തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്
മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങൾ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.'ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു
ദക്ഷിണാഫ്രിക്കിയിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയാണ് ചാനൽ ക്യാമറകൾ അനുഷ്ക ശർമയുടെ നേരെ തിരിഞ്ഞത്. വിഡിയോ ഇന്റർനെറ്റിൽ വൈറലാകുകയും 'വാമിക' ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു.
രാഹുലിന് പുറമെ ആസ്ട്രേലിയൻ ഓൾറൗണ്ടറായ മാർക്കസ് സ്റ്റോയ്നിസിനെയും ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിയേയും ലകനൗ ടീമിലെത്തിച്ചു
' കോഹ്ലി നായകനായിരുന്ന കാലഘട്ടത്തിലെ പോലെയല്ല ഇപ്പോൾ അദ്ദേഹത്തിന്റെ മനോഭാവം, പക്ഷേ അദ്ദേഹമൊരു ടീം പ്ലെയറാണ് കോഹ്ലി തിരിച്ചുവരും' -