Light mode
Dark mode
മുൻ മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷക്കപ്പെട്ടതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു
നോട്ടീസ് നല്‍കിയിട്ടും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലെ പ്രത്യേക ലോകായുക്ത കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്
'എന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ നിരവധി മാർഗങ്ങളുണ്ട്, എന്നാൽ അമ്മയുടെ മരണം അതിനായി ഉപയോഗിക്കുന്നത് ക്രൂരമാണ്'
1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്
ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനായിരുന്നു സന്ദര്‍ശനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു
തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്കി തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല.
ഡി.എം.കെയോ അണ്ണാ ഡി.എം.കെയോ; തമിഴ്നാട്ടില്‍ ആരു വാഴും..?