Light mode
Dark mode
ബെയ്റൂത്തിലുണ്ടായിരുന്ന ഒരു ഇറാൻ ചാരനാണ് ഹസൻ നസ്റുല്ലയുടെ സാന്നിധ്യത്തെ കുറിച്ച് ഇസ്രായേലിനു വിവരം കൈമാറിയതെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്
ലെബനാനിലെ പേജര്‍ ആക്രമണം യു.എസിന് അറിയാമായിരുന്നുവെന്ന് റഷ്യന്‍...
നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതികൾ; ഇസ്രായേൽ വിമാനത്താവളത്തിൽ മിസൈൽ...
ഹിസ്ബുല്ലയുടെ മേധാവിയാകാന്‍ ഹാഷിം സഫിയുദ്ദീൻ ?... ചുമതല ഉടനെന്ന്...
1981 ആവർത്തിക്കുമെന്ന് ഇറാൻ; ലബനാനില്‍ സൈന്യത്തെ വിന്യസിക്കുന്നു
നേതാക്കളെയും കമാൻഡർമാരെയും കൊന്നതുകൊണ്ട് ഹിസബുല്ലയടക്കമുള്ള പ്രതിരോധ...
ഹസൻ നസ്റുല്ലയുടെ കൊലപാതകത്തെ അപലപിച്ച് റഷ്യ രംഗത്തെത്തി.
ബെയ്റൂത്തിലും മറ്റും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സായുധ ശക്തികളിലൊന്നാണ് ഹിസ്ബുല്ല
രാജ്യസുരക്ഷയ്ക്കായി റിപ്പബ്ലിക്കൻമാരുമായും, സ്വതന്ത്രരുമായും പ്രവർത്തിക്കുമെന്നും കമല
ഹസൻ നസ്റുല്ല നേതൃസ്ഥാനത്ത് എത്തിയതോടെയാണ് 2000ൽ തെക്കൻ ലബനാനിൽനിന്ന് ഇസ്രായേലിന് തോറ്റ് പിൻവാങ്ങേണ്ടി വന്നത്
എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉപഭോക്താക്കളുടെ പാസ്വേഡുകൾ സൂക്ഷിച്ചതിനാണ് നടപടി
ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു
വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ ആക്രമിക്കുമെന്ന് ഭീഷണി
ആക്രമണസമയത്ത് ഹസൻ നസ്റുല്ല ആസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു
വ്യാപകമായി ബോംബാക്രമണം നടന്ന ദാഹിയ പട്ടണത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ കഴിഞ്ഞില്ല
അവർ എന്ത് ചിലന്തിവലയെക്കുറിച്ചാണ് സംസാരിക്കുന്നത്?
മുങ്ങിപ്പോകാനുള്ള കാരണമെന്താണെന്നോ ആ സമയം കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നതിൽ വ്യക്തത വന്നിട്ടില്ല
പര്‍വതാരോഹകര്‍ തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയെന്നാണ് ചൈനയുടെ ആരോപണം
ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്