Light mode
Dark mode
ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം പുറപ്പെട്ടത് വൈകിട്ട് ആറിന്
കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകുന്നതിന് കാരണമെന്ന് അധികൃതർ
മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സർക്കുലറിൽ അറിയിച്ചു.
കാബിൻ ക്രൂ ജീവനക്കാരുടെ കുറവാണ് കാരണമെന്ന് വിശദീകരണം
തിരുവനന്തപുരം-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കുകയും ചെയ്തു.
വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്
ഭർത്താവ് ആശുപത്രിയിലായത് അറിഞ്ഞ് യാത്രക്കൊരുങ്ങിയ ഭാര്യക്ക് എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്ക് മൂലം മസ്കത്തിലേക്ക് പോകാനായിരുന്നില്ല
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയ വാർത്തകൾ മറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയതായി ട്രാവൽ ഏജന്റുമാർ
പല സർവീസുകളും ഏറെ വൈകിയാണ് പുറപ്പെട്ടത്
നെടുമ്പാശ്ശേരി , കണ്ണൂർ,കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്
മെയ് 12 വരെയുള്ള സര്വീസുകളാണ് റദ്ദാക്കിയത്
സെൻട്രൽ ലേബർ കമ്മീഷൻ വിളിച്ച യോഗത്തിലാണ് തീരുമാനം
ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകളാണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ്സ് കൈക്കൊള്ളുന്നതെന്നും സലാല കെ.എം.സി.സി
ഇന്ന് വൈകുന്നേരം നാലിനുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് മറ്റു ജീവനക്കാർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്
വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്ത്
‘അവശ്യ സർവ്വീസുകൾ സ്വകാര്യവത്കരിച്ച് കയ്യൊഴിയുന്ന സർക്കാർ സമീപനം നിരുത്തരവാദപരമാണ്’
എയർ ഇന്ത്യ എക്സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായ ഇടപെടലാണ് നടത്തുന്നതെന്നും ലേബർ കമ്മീഷണറുടെ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിലെ മാറ്റം അംഗീകരിക്കാത്ത ഒരു വിഭാഗമാണ് സമരത്തിലുള്ളതെന്ന് അധികൃതർ ആരോപിച്ചു
യാത്ര പുനക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് തിരുവനന്തപുരം വിമാത്താവള അതോറിറ്റി അറിയിച്ചു.
മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.