Light mode
Dark mode
ആഗസ്ത് 17 നാണു മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് എഫ്.ഐ.ആർ ഇട്ടത്ക
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്
ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ട് അംഗ ബെഞ്ചിൽ അഭിപ്രായഭിന്നതയുണ്ടാതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്
തനിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകണം എന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നൽകിയത്.
ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി
ഹൈക്കോടതി വിധിയോടെ സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സമ്മർദം ഇഡിയിലും വർധിക്കും
തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് സാധിക്കുമെന്ന എൻഫോഴ്മെന്റ് ഇഡി വാദം അംഗീകരിച്ചാണ് ഡൽഹി ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയത്
ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കർ
അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി
പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
2020 ജനുവരിയിൽ അറസ്റ്റിലായ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു.
ലഖ്നൗ ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
ആറാം തിയതിയെങ്കിലും പരിഗണിക്കമെന്നും കാപ്പന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും പത്തിലേക്ക് മാറ്റുകയായിരുന്നു.
ഇ.ഡി കേസില്‍ കൂടി ജാമ്യം അനുവദിച്ചാല്‍ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാന്‍ കഴിയും.
ജിതിന് എതിരെ ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചത്.
ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്
പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്