Light mode
Dark mode
സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ, ഫാസിസ്റ്റാണോ അല്ലയോ എന്ന കാര്യത്തിൽ സിപിഎം ഇതാദ്യമായല്ല സന്ദേഹപ്പെടുന്നത്. 2016ൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ...
'നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു'
ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നൽകിയ കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്.
പ്രതിപക്ഷ നേതാവിന് വിവരം ചോർത്തിയത് ആരാണെന്നും അന്വേഷിക്കും
'ജാതി സെൻസസ് നടത്താതിരിക്കാൻ അവർക്ക് എന്ത് അധികാരമാണുള്ളത്? ജാതി സെൻസസ് നടപ്പാക്കുംവിധം ഞങ്ങളവരെ ശക്തമായി നിർബന്ധിക്കും'.
ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി ബിജെപിക്ക് എങ്ങനെ അനുകൂലമായെന്ന് പരിശോധിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്
യഥാർഥ സംഘപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന ഭഗവതിന്റെ വാക്കുകൾ മോദിയേയോ ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കി.
തോൽവിക്ക് പിന്നാലെ, ബിജെപിക്ക് വോട്ട് ചെയ്യാഞ്ഞതിന് ഗ്രാമീണരെ ചില ആളുകളെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജാരംഗെയുടെ ആരോപണം
തെരഞ്ഞെടുപ്പിലെ തോൽവി രാഹുലിന് മറക്കാൻ കഴിയുന്നില്ലെന്ന് പിയൂഷ് ഗോയൽ
ജാർഗ്രാം ഉൾപ്പെടെ ബംഗാളിലെ ഏഴു സീറ്റുകളിലേക്ക് മെയ് 25നാണ് വോട്ടെടുപ്പ്
പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്ന് പറയണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും എസ്യുസിഐ സ്ഥാനാർഥി
മൂന്ന് പേരടങ്ങുന്ന സംഘം പണം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്
യാത്രയെ അനുഗമിച്ചെത്തിയവരുടെ ഇടയിലേക്ക് ജയ് ശ്രീരാം, ജയ് മോദി തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ബി.ജെ.പി പ്രവർത്തകരെത്തിയത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ വിഷയത്തിൽ ഇടപെട്ടത്.
കഴിഞ്ഞ തവണ പട്ടിക വർഗ സീറ്റുകൾ കൈവിട്ടതാണ് ഭരണം നഷ്ടമാകാൻ പ്രധാന കാരണമായെന്ന് ബി.ജെ.പി വിലയിരുത്തിക്കഴിഞ്ഞു
ജാതിസെൻസസ് രാജ്യത്തെ വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
ഗ്വാളിയോർ-ചമ്പൽ മേഖലയിലെ ഗുർജാർ നേതാവാണ് റുസ്തം സിങ്.
തന്റെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്ത വ്യക്തിയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് ഗൗതമി ആരോപിച്ചു.
കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കി രാജസ്ഥാൻ ബി.ജെ.പിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തർക്കം
വിദ്വേഷ പ്രസ്താവനകളുടെ പേരിൽ നടപടി നേരിട്ട രാജാ സിങ്ങിന്റെ സസ്പെൻഷൻ പിൻവലിച്ചാണ് സ്ഥാനാർഥിയാക്കിയത്.