Light mode
Dark mode
സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു
അൽ അഹ്ലി ആശുപത്രിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് യൂസഫ് അബു അൽ-റിഷ് വാർത്താസമ്മേളനം നടത്തിയത്
കായണ്ണ ടൗണിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുന്നു
ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കു ശേഷം മടങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പണമാവശ്യപ്പെട്ട് പ്രതികള്‍ തങ്ങളുടെ ലൊക്കേഷന്‍ അയച്ചുകൊടുത്തിരുന്നു
സമഗ്രമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോംബൊന്നും ഇല്ലെന്ന് വ്യക്തമായതോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്
പ്രദേശത്തെ ഭക്ഷണശാലകൾ മിനിറ്റുകൾക്കുള്ളിലാണ് പൊലീസ് ഒഴിപ്പിച്ചത്
20 ഗ്രാം എംഡിഎംഎയും കഞ്ചാവും ലഹരി ഗുളികകളും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് രണ്ടുപേരെ പൊലീസ് പിടികൂടി. സംഘത്തിലെ ബാക്കിയുള്ളവർ രക്ഷപ്പെട്ടിരുന്നു.
റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെയാണ് ബോംബ് കണ്ടെത്തിയത്
റെയിൽവെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്
തന്ത്രപ്രധാനമായ മരിയുപോൾ പട്ടണം കീഴടക്കിയതായി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്
ആക്രമണത്തിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാൽചിന്നിച്ചിതറിയ നിലയിൽ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കണ്ണൂർ തലശ്ശേരി എരഞ്ഞോളി മനോളി കാവിന് സമീപത്ത്നിന്ന് മൂന്ന് ബോംബുകൾ പിടിച്ചെടുത്തു
അറസ്റ്റിലായ മിഥുൻ, അക്ഷയ്, ഗോഗുൽ തുടങ്ങിയവരാണ് ബോംബ് നിർമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ
ഇന്നലെ വൈകിട്ടോടെ മുഖ്യപ്രതി മിഥുൻ പൊലീസിൽ കീഴടങ്ങിയിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
ഏച്ചൂർ സ്വദേശി റിജുലിനെ അക്ഷയ്ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ കണ്ടെയ്നറുകള്‍
ടണലിനായി കുഴിച്ച വേളയിലാണ് സ്ഫോടനമുണ്ടായത്