Light mode
Dark mode
മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
വാഹനത്തിന്റെ ക്യാബിന് പിന്നിൽ രണ്ട് വലിയ അമേരിക്കൻ പതാകകളും ഘടിപ്പിച്ചിരുന്നു.
''വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണ്''
വിഷയത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്
ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെ വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.
കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ മലയാളി വൈദികർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു.
ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.
ജനുവരി 28-ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കും.
'ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ' എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഹിന്ദുത്വ ആക്രമണം. കോവിഡ് നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടിയതിന് ചർച്ചിലെത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്