Light mode
Dark mode
'കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടനാ ഹത്യാദിനം ആഘോഷിക്കുകയായിരുന്നു'
'എന്തെല്ലാം എതിർക്കണം, എതിർക്കരുത് എന്നതിനെക്കുറിച്ച് ഉപദേശം നൽകരുത്- ഇരിക്കൂ'
'ഭരണഘടനയുടെ പകർപ്പ് കൈകളിൽ, അതിൻ്റെ മൂല്യങ്ങൾ ഹൃദയത്തിൽ'
നിയമസഭയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത്
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പോക്കറ്റ് എഡിഷൻ കോപ്പികൾ ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ തുടങ്ങിയതോടെയാണ് വിൽപ്പന കുതിച്ചുയർന്നത്.
താൻ അന്നും ഇന്നും എന്നും അമേഠിയുടേതായിരിക്കുമെന്ന് രാഹുൽ ഗാന്ധി
ഗീതയെയും ബൈബിളിനെയും ഖുർആനെയും പോലെയാണ് ഈ സർക്കാർ ഭരണഘടനയെ കാണുന്നതെന്നും പ്രധാനമന്ത്രി മോദി
ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്നും വരുത്തിയാല്‍ ആ നിമിഷം താന്‍ രാജിവക്കുമെന്നും രാംദാസ് അത്തവാലെ
'ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് ലജ്ജാകരം'
ബി.ജെ.പിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ പറഞ്ഞിരുന്നു.
കേന്ദ്രം കൊണ്ടുവന്ന സി.എ.എ നിയമത്തിനെതിരെ 220 ഹരജികൾ
ഹിന്ദു മതത്തെ സംരക്ഷിക്കും വിധത്തില്‍ ഭരണഘടന തിരുത്തണമെന്ന് ആനന്ദ് കുമാര്‍ ഹെഗ്ഡെ
മതേതരത്വം പ്രോത്സാഹിപ്പിക്കണമെന്നും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണഘടനാ ആമുഖത്തിന്റെ ഒരു പകര്‍പ്പിന് മുന്നില്‍ വണങ്ങി തുടങ്ങാമെന്നും ജസ്റ്റിസ് അഭയ് എസ് ഓക
കർണാടക സർക്കാറിന്റെ അഥിതിയായി ലണ്ടനിൽ നിന്നെത്തിയ കൗളിനെ കേന്ദ്രസർക്കാർ കാരണം കാണിക്കാതെ തിരിച്ചയച്ചിരുന്നു
മതേതരത്വവും ജനാധിപത്യവും ഏകശില രൂപങ്ങളായി ഇന്ത്യ എന്ന വസ്തുതയെ നിര്‍മിച്ചെടുക്കുന്നുണ്ടെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് ഭംഗം വരുമ്പോള്‍ ഇന്ത്യയുടെ അടിത്തറയ്ക്ക് വിള്ളല്‍ വരുന്നു എന്നുള്ള...
ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അധിക്ഷേപ പരാമർശം നടത്തിയത്.
ഇന്ത്യയിലെ ബ്രാഹ്മണമേധാവിത്തത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതി മുന്നോട്ടുവെക്കുന്ന സാമൂഹ്യഘടനയാണ് ജാതിവ്യവസ്ഥ. ജാതിവ്യവസ്ഥ പോലെ വിവേചനവും അനീതിയും ഇത്ര സമര്‍ത്ഥമായി ഉള്‍ച്ചേര്‍ത്ത മറ്റൊരു...
വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെന്ന് അധീർ രഞ്ജൻ ചൗധരി
മനുഷ്യര്‍ക്കിടയില്‍ വംശീയതയും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന ജാതീയതക്ക് സനാതന ധര്‍മം സൈദ്ധാന്തിക അടിത്തറ നല്‍കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ജി20 ഉച്ചകോടിയുടെ ഭാഗമായ രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതാണ് രാജ്യത്തിന്റെ പേര് വീണ്ടും ചർച്ചയാവാൻ കാരണം.