Light mode
Dark mode
ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചു
സമരക്കാരുടെ സുരക്ഷയെ കരുതി കൂടിയാണ് അവരെ തടഞ്ഞത്. പൗരന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും
ഷാർജയിലെ ഖൊർഫുക്കാനിൽ ഫുട്ബാൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ സംഘർഷം.അഡ്നോക്ക് പ്രോ ലീഗിൽ ഖൊർഫുക്കാൻ-ഷാർജ മത്സരത്തിന്റെ അവസാനമിനിറ്റിൽ ഖൊർഫുക്കാൻ താരം ഗോളടിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ഖൊർഫുക്കാൻ സഖർ...
തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാട് എത്തുന്നത്
സംഭവസമയത്ത് ഇവര്‍ മഴു ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു
പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ആളാണ് മുബാറക് എന്ന വാദമാണ് എൻ.ഐ.എ മുന്നോട്ടുവെയ്ക്കുന്നത്
ഇന്നലത്തെ ചർച്ചയിൽ ഇക്കാര്യം തീരുമാനം ആയിരുന്നു
വിറക് ആവശ്യപ്പെട്ടാണ് ഇയാൾ വയോധികയുടെ വീട്ടിൽ എത്തിയത്
കുവൈത്തിൽ കൈക്കൂലി കേസിൽ പ്രതിയായ ജനപ്രതിനിധിയേയും വ്യവസായിയേയും കസ്റ്റഡിയിൽ തുടരാൻ കോടതി നിർദ്ദേശം നൽകി. ഇടപാട് പൂർത്തിയാക്കുന്നതിന് പകരമായി ഒരു ലക്ഷം ദിനാർ കൈക്കൂലി ആവശ്യപ്പെട്ട ജനപ്രതിനിധിയേയും...
ഭർത്താവ് ജയിലിലായ സമയത്ത് ഭീഷണിപ്പെടുത്തി ബലാംത്സംഗം ചെയ്തെന്ന് പരാതി
തട്ടുകടയിലെ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വാട്ട്സ്ആപ്പ് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു.
തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം
മഠം അധികൃതരെ അനുകൂലിക്കുന്ന രണ്ട് പേരാണ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ വിട്ടത്
സംഭവം നടന്ന് 80ലേറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്.
ജിതിനാണ് സ്കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
റെയ്ഡ് സംബന്ധിച്ച് ഒരു വിശദാംശവും നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.