Light mode
Dark mode
ഐറിന് റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്.
കോതമംഗല നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ചത്.
ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്
യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്
താമരശ്ശേരി ചുങ്കത്തെ പോര്‍ട്ടറായിരുന്ന കക്കയം മുഹമ്മദ് അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
ആദ്യമായാണ് രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.
കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു.
കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് മരിച്ചത്.
ആനയിറങ്കല്‍ അട്ടുപാലത്തിനു സമീപം വൈകീട്ട് ഏഴോടെയായിരുന്നു അപകടം. ആഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലും മുങ്ങിപ്പോയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ മകള്‍ നിവേദിത മരിച്ചത്.
പൊന്നേംപാടം ജിഷ്ണു (22)വിന്റെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്.
അടിവാരം സ്വദേശി കനകമ്മയാണ് മരിച്ചത്
തിങ്കളാഴ്ച രാവിലെ പിതാവിനെ ആശുപത്രിയിലെത്തിക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നെന്നും ജയന്തിലാല്‍ പൊലീസിനോട് പറഞ്ഞു.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനായിട്ടില്ല.
കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
കോവിഡ് മരണങ്ങൾ മാനദണ്ഡ പ്രകാരമല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.
മാതാപിതാക്കള്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് പോയപ്പോള്‍ ഇവരെ ബന്ധുവീട്ടില്‍ ഏല്പിച്ചതായിരുന്നു.
2017 ലോക അത്ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവാണ്.
മാവേലിക്കര സ്വദേശി ശ്യാംകുമാര്‍ (36) ആണ് മരിച്ചത്.
രാവിലെ ഇവരെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.