Light mode
Dark mode
കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്
ഗുമ്മിടിപുണ്ടിയിലെ ഒരു സ്വകാര്യ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.
വൈകീട്ട് നാലിന് മസ്ജിദ് ബാഅലവി ഖബർസ്ഥാനിലാണ് മറമാടിയത്
കാനഡയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഉംറ ചെയ്ത് മാതാപിതാക്കളെ സന്ദർശിക്കുന്നതിനാണ് സലാലയിലെത്തിയത്.
കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ശക്തമായ അടിയൊഴുക്ക് കാരണം കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു
2024 ല്‍ 65 ഉം 2023 ല്‍ 57 ഉം പേര് കോഴിക്കോട് ജില്ലയില്‍ മാത്രം മുങ്ങിമരിച്ചിരുന്നു
തിരുവാണിയൂരിലെ പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം. ആയിരങ്ങളാണ് തിരുവാങ്കുളത്തെ അച്ഛന്റെ വീട്ടിൽ കല്യാണിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
തുടിക്കോട് തമ്പിയുടെ മകൾ രാധിക (10) തുടിക്കോട് ഉന്നതിയിൽ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്
കരിങ്കപ്പാറ സ്വദേശി ആബിദ, മുഹമ്മദ് ലിനാൻ എന്നിവരാണ് മരിച്ചത്
15ഉം 16ഉം വയസ് പ്രായമായ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്.
ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്
കൊറ്റാളി സ്വദേശി വിൻസെന്റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
എരിഞ്ഞിപ്പുഴ യാസിൻ (13), സമദ് (13), റിയാസ് (17) എന്നിവരാണ് മരിച്ചത്
വെട്ടിക്കാട്ടുമുക്ക് സ്വദേശി അസീഫാണ് മരിച്ചത്
മുരിക്കാശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം തലവൂർ സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്
കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു
ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ കുളത്തിന് ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു
കുളത്തിൽ മുങ്ങിയ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേരും കുളത്തിൽ വീഴുകയായിരുന്നു
ഒഴിവുദിനത്തിൽ മീൻ പിടിക്കാനായി പുറപ്പെട്ടതായിരുന്നു യുവാക്കൾ