Light mode
Dark mode
ക്ലബ് ചരിത്രത്തിലെ ആദ്യ മേജർ ട്രോഫി നേട്ടമാണിത്.
ഇസ്മായില സാർ പാലസിനായി ഇരട്ടഗോൾ നേടി.
ആർസനൽ,ചെൽസി ടീമുകൾ നേരത്തെ എഫ് എ കപ്പിൽ നിന്ന് പുറത്തായിരുന്നു
61ാം മിനിറ്റിൽ ഡീഗോ ഡാലോട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമിലും പത്തുപേരുമായാണ് യുണൈറ്റഡ് പൊരുതിയത്.
മത്സരത്തിലുടനീളം പ്രീമിയർ ലീഗ് വമ്പൻമാരെ വിറപ്പിച്ചാണ് കൊവെൻട്രി കീഴടങ്ങിയത്.
ദിവസങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായ നീലപടക്ക് ചെൽസിക്കെതിരായ ജയം ആശ്വാസമായി.
'ദൈവത്തിന് വേണ്ടിയാണ് ഞാന്‍ നോമ്പെടുക്കുന്നത്. ഫുട്ബോള്‍ കളിക്കുന്നത് ജീവിക്കാനും'
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്നുറപ്പിച്ച സമയത്താണ് അന്തിമ വിസിലിന് മുൻപുള്ള അവസാന കൗണ്ടർ അറ്റാക്കിലൂടെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി അവസരം റഹിം സ്റ്റെർലിങ് നഷ്ടപ്പെടുത്തി
ക്വാർട്ടറിൽ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും
അഞ്ച് ഗോൾ നേട്ടത്തോടെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമെത്താനും യുവ താരത്തിനായി
പുതിയ സീസൺ 2024 ഒക്ടോബർ ഒന്നിന് തുടങ്ങുന്ന വിധത്തിലാണ് ക്രമീകരിച്ചത്. മെയ് 15 വരെ നീണ്ടുനിൽക്കും
പരിക്കേറ്റ് ദീർഘ കാലമായി പുറത്തായിരുന്ന ബ്രസീലിയൻ കസമിറോ റെഡ് ഡെവിൾസ് ജഴ്സിയിൽ മടങ്ങിയെത്തി.
വില്ലയുടെ ഹോം ഗ്രൗണ്ടിലെ മത്സരം ഇതോടെ ചെൽസിക്ക് നിർണായകമായി.
ആദ്യ പകുതിയിൽ നിരാശപ്പെടുത്തിയ സന്ദർശകർ ശക്തമായ തിരിച്ചു വരവാണ് രണ്ടാം പകുതിയിൽ നടത്തിയത്.
സ്ട്രൈക്കർ അർമാൻഡോ ബ്രോജ(58), പകരക്കാരനായി ഇറങ്ങിയ പ്രതിരോധതാരം തിയാഗോ സിൽവ(68), റഹിം സ്റ്റെർലിങ്(69), എൻസോ ഫെർണാണ്ടസ്(85) എന്നിവർ ലക്ഷ്യംകണ്ടു
എഫ്.എ കപ്പ് സെമിയിൽ ബ്രൈറ്റണാണ് യുണൈറ്റഡിന്റെ എതിരാളികൾ
ആവേശകരമായ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഒതുങ്ങിയ മാഞ്ചസ്റ്ററിന്റെ സീസണിലെ ഏക കിരീട...