Light mode
Dark mode
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്
ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു
കുറ്റം ചെയ്തതിന് ശേഷം പ്രതിയായ അച്ഛൻ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു
മദ്യപിച്ചു എത്തിയ അച്ഛൻ കുട്ടികളെ പട്ടിക കൊണ്ട് തല്ലുകയായിരുന്നു.
വർക്കല സ്വദേശി ബാലുവിനാണ് പ്രദേശത്തുള്ള ജയകുമാറിന്റെ വെട്ടേറ്റത്
പട്ടം പറത്താൻ പോകണമെന്ന് കുട്ടി വാശിപിടിച്ചതാണ് പ്രകോപിച്ചതെന്ന് പിതാവ്
പ്രായപൂർത്തിയാകാത്ത മകളെ രണ്ടു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി നടപടി.
ഭീഷണി കൂടാതെ പണം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു, ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥിയെ മർദിച്ചത്
രണ്ട് പെൺമക്കളുടെയും മറ്റ് ചില ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്
മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ അച്ഛൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരുന്നതാണെന്നും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് പൂജ നടത്താനായി ഭാര്യയെയും രണ്ടു പെൺമക്കളെയും ഇയാൾ ഭാര്യവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു
ഇന്നലെ ഉച്ചക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തിയ മാർട്ടിൻ പിതാവിനെ മർദിക്കുകയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുകയും പിതാവിനെ മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ വേറൊരു സ്കൂളിലേക്ക് മാറ്റി
ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നാണ് വിസ്മയയുടെ അമ്മ പ്രതികരിച്ചിരുന്നത്
ഞാറ്റുകണ്ടത്തിൽ സുകുമാരൻ ആണ് മരിച്ചത്
എന്റെ മോള് അനുഭവിച്ചതിന്റെ കഷ്ടപ്പെട്ടതിന്റെ പ്രതിഫലമായിട്ടായിരിക്കും ആ ശിക്ഷയെ കണക്കാക്കുന്നത്
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്ലസ് ടു വിദ്യാർഥിനി ഒന്നര മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്
യുവാവിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ്
ശാരീരിക വൈകല്യമുള്ള വ്യക്തിയാണ് മരണപ്പെട്ട മകൻ. കോവിഡ് ബാധിച്ച് അതിനുശേഷം ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു