Light mode
Dark mode
ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
12 പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലിനമായ വെള്ളത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം
ഗുരുതര രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
കാന്റീന് നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി
ഫ്രഞ്ച് ഫ്രൈസുൾപ്പെടെ കഴിച്ച ഒരാൾക്കും പൈനാപ്പിൾ കേക്ക് കഴിച്ച മറ്റൊരാൾക്കുമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഏഴ് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഹോട്ടൽ അടപ്പിച്ചത്.
കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി.
കിഴക്കേതലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഗോവ യാത്രയ്ക്കിടെ കഴിച്ച ചിക്കൻ ആണ് മരണത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലം ഗ്രീൻ വാലി സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയരുന്നത്.
പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്
രസഗുള കഴിച്ചതിന് ശേഷം പലർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി അധികൃതർ പറയുന്നു.
നിരവധി പേർ ചികിത്സ തേടി,ആരുടെയും ആരോഗ്യ നില ഗുരുതരമല്ല
മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 40ലധികം പേരാണ് ഛർദി, വയറിളക്കം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടിയത്
വയറുവേദന, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആളുകൾ ചികിത്സ തേടിയത്.
ഇവിടെനിന്ന് കുഴിമന്തി കഴിച്ച നാല് വിദ്യാർഥികൾ അടക്കം 19 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി ഉയർന്നിരുന്നു.
'ഒരാൾ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. കുളംകലക്കൽ നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണ്'