Light mode
Dark mode
ശരീരമാസകലം മുറിവേറ്റ നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചുകിടക്കുന്നത് കണ്ടത്.
വൈദ്യനായ കുറുമ്പന്റെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു ബാബു.
സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ 23കാരനായ ഭാട്ടിയയെ ഡിസംബർ 14 രാത്രി മുതലാണ് കാണാതായത്.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്.
സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം
ആശുപത്രിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്
ഫഹാഹീലിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയാണ് അഖില മരിച്ചത്.
മിശ്രയുടെ ഇരു മക്കളും മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവരായിരുന്നു.
കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
എന്താണ് മരണ കാരണമെന്ന് അറിയാൻ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്.എച്ച്.ഒ അറിയിച്ചു
പതിവായി ശ്മശാനം സന്ദർശിക്കുന്ന ശർമ ഇവിടെ ധ്യാനത്തിലിരിക്കാറുണ്ടായിരുന്നു.
ബൊമ്മഹള്ളിയില് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നയാളാണ് സന്തോഷ്.
തങ്ങള്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന നായകളേയും വളർത്തുനായകളേയും ചത്ത നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ ഒരാളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.
ബി.ജെ.പിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്പറേഷന് അംഗത്തിന്റെ ഭര്‍ത്താവാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമ്മയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടത്
മന്ത്രവാദത്തിന്റെ പേരിലായിരുന്നു 2018ൽ കൂട്ടക്കൊലകൾ നടത്തിയത്
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം