Light mode
Dark mode
ബി.ജെ.പിയുടെ അച്ചാരം വാങ്ങി വന്നാൽ കേരളത്തെ തകർക്കാൻ കഴിയില്ലെന്നും കെ.വി.സുമേഷ് കൂട്ടിച്ചേർത്തു
നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്ന് ഇ.ചന്ദ്രശേഖരൻ
സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും ദേശാഭിമാനി മുഖപ്രസംഗം
'എക്സ്' പോയ 'വൈ' വരും, അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണമെന്നും എം.വി ഗോവിന്ദന് പറഞ്ഞു
സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള അതിക്രമമാണ് ഇതെന്നും ജയരാജൻ കുറ്റപ്പെടുത്തി
ഇന്ത്യയിൽ മറ്റൊരു സംസ്ഥാന ഗവർണറും പെരുമാറാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറിക്കൊണ്ടിരിക്കുന്നത്
ആർഎസ്എസുകാരുടെ കൂട്ടത്തിൽ കണ്ടതുകൊണ്ടാകും ഗവർണർക്ക് കേന്ദ്രസുരക്ഷ ഒരുക്കിയതെന്നും മുഖ്യമന്ത്രി
പൊലീസ് നടപടി നോക്കുന്ന അധികാരിയെ നേരത്തെ കേരളം കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കിൽ 22 പേർക്ക് പ്രതിഷേധിക്കാൻ സാധിക്കുമായിരുന്നോ എന്ന് ഗവർണർ ചോദിച്ചു
ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്
എക്സ്, വൈ, വൈ പ്ലസ്, സെഡ്, സെഡ് പ്ലസ്, എസ്.പി.ജി എന്നീ അഞ്ച് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇന്ത്യയിലുള്ളത്.
പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും
ഇന്നലെ റിപബ്ലിക് ദിന വേദിയിലും മുഖ്യമന്ത്രിയെ ഗവർണർ അവഗണിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ നിലപാട് കടുപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്
സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്
കേന്ദ്ര അവഗണനയ്ക്കെതിരായ ഫെബ്രുവരി എട്ടിലെ സമരം കൂടുതൽ വിപുലമാക്കുമെന്നും എംവി ഗോവിന്ദൻ
കെ.ടി.യു വി.സി നിയമനം അസാധുവാക്കിയതിന് പിന്നാലെയാണ് വിസിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
പ്രസംഗം ചുരുക്കിയതിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിൻറെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു
63 പേജുകളുണ്ടായിരുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ അവസാന പാരഗ്രാഫ് മാത്രമാണ് ഗവർണർ വായിച്ചത് - പ്രസംഗത്തിന്റെ പൂർണരൂപം