Light mode
Dark mode
'ദ്വിരാഷ്ട്ര പരിഹാരമെന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തരമായി നടപ്പാക്കി ഫലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം.'
യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവൻ യു.എസ് താവളങ്ങൾക്കുനേരെയും ആക്രമണമുണ്ടാകുമെന്ന് ഹിസ്ബുല്ല
ഇസ്രായേലിലേക്ക് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.
അന്താരാഷ്ട്ര തലത്തില്‍ നിര്‍ദേശിക്കപ്പെട്ട ദ്വിരാഷ്ട്രമെന്ന പരിഹാരത്തില്‍ രാഷ്ട്രീയപരമായി ഏറെ സാധ്യകളുണ്ട്. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ നിലവില്‍ ഏറ്റവും ഉചിതമായ...
അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി.
ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്.
വെസ്റ്റ് ബാങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ 13 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
48 മണിക്കൂറിനകം ഇസ്രായേൽ കരമാർഗമുള്ള സൈനിക നീക്കം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
''അറബികളുടെ ഭൂമി ഒഴിഞ്ഞുകൊടുക്കണം. അത് ഫലസ്തീനികളുടേതാണ്. അവരുടെ ന്യായമായ അവകാശങ്ങൾ വകവച്ചുകൊടുക്കണം.''-പ്രസംഗത്തില്‍ വാജ്പെയി
ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ സൈനികരടക്കമുള്ള നിരവധി പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു.
ഗസ്സ മുനമ്പിനോട് ചേർന്നുള്ള ഒഫാകിം, സിദ്റോത്ത്, യാദിത്, കിസ്സൂഫിം മേഖലകളിലാണ് ഖസ്സാം ബ്രിഗേഡും ഇസ്രായേൽ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നത്
ഇസ്രയേൽ പ്രദേശങ്ങളിൽ കൂടുതൽ പോരാളികളെ രംഗത്തിറക്കിയതായി ഹമാസ്
കിൽമർനോക്കിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു ബാനറുകൾ
കുടുംബവുമായി സംസാരിക്കവെ താൻ ബേസ്മെന്റിലാണ് എന്നാണ് താരം അറിയിച്ചിരുന്നത്.
ഇന്ത്യക്കാരോട് സുരക്ഷിതരായി ഇരിക്കാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ടെന്ന് വി മുരളീധരൻ
ഭക്ഷണ സാധനങ്ങളും ചികിത്സാ സഹായങ്ങളും തടയുമെന്ന് ഭീഷണി
ഗസ്സയില്‍ ഇസ്രായേൽ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന
വിജയം വരെ പോരാട്ടമെന്ന് ഇസ്രയേലും ഹമാസും
ഗസ്സയിൽ 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ 9 മണിക്കൂർ പിന്നിട്ടു. ഏഴിടങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു