Light mode
Dark mode
ചൂട് 50 ഡിഗ്രി കടന്ന ഒഡിഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ഉഷ്ണതരംഗത്തിൽ രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 100 കടന്നു
14 വർഷത്തിന് ശേഷമാണ് ഇത്ര രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയിൽ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
പെരുമ്പാവൂർ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്
തന്റെ നിലനില്‍പ്പ് ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഭൗമോപരിതലം ചൂടുള്ളതാക്കി മാറ്റാനുള്ള പ്രയത്നത്തിനിടയില്‍ വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന് ഉണ്ടായിരുന്നില്ലെന്നാണോ നാം...
രാവിലെ എട്ടു മുതൽ 11 വരെയാകും പ്രവർത്തനം
ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചുവരെ ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്
വരൾച്ചാ ബാധിത മേഖലകളിൽ ക്ഷീര വകുപ്പിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു
സംസ്ഥാനത്ത് പലയിടത്തും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടും
അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി
ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
മെയ് 2 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്.
ഉഷ്ണാഘാതം മൂലം 110 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യത
ശനിയാഴ്ച കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ തെക്കൻ ഇന്ത്യയിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ശേഷം ചൂട് കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കേരളമടക്കം സംസ്ഥാനങ്ങളെ ഉഷ്ണതരംഗം ബാധിക്കും
വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് താപനില.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണം.