Light mode
Dark mode
ഉത്സവത്തിന് പോകുന്നതിനിടെയായിരുന്നു അപകടം
മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു
മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളായ ഒന്‍പത് സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്
പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരം മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തലപ്പുഴ കണ്ണോത്ത് മലയിൽ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്, മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞു
ജീപ്പിലുണ്ടായിരുന്ന ആറ് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
നിലവില്‍ പൊട്ടിച്ചിരിക്കുന്ന പാറകല്ലുകളും, എം സാന്റും നീക്കം ചെയ്യുന്നതിനും വിലക്കുണ്ട്.