Light mode
Dark mode
ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബിഎസ്എഫ് ജവാന്മാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.
ലേക്ഫീൽഡ് നാഷണൽ പാർക്കിനുള്ളിലെ കുളത്തിലാണ് സംഘം മീൻപിടിക്കാൻ പോയത്.
അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കൗമാരക്കാരൻ വെടിവച്ചത്.
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നാണ് പിടികൂടിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
നിരവധിപേർ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്
ഈ വർഷം തമിഴ്നാട്ടിൽ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ഗോകുൽ.
രാത്രി പിതാവ് എഴുന്നേറ്റപ്പോഴാണ് കുഞ്ഞിനെ കാണാതായ കാര്യമറിയുന്നത്.
കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര് അറിയിച്ചു.
ഇടിച്ചതിനു പിന്നാലെ കാർ ഡ്രൈവർ സ്ഥലത്തുനിന്നും മുങ്ങിയെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
20 അംഗ വിദ്യാർഥികളാണ് അക്രമത്തിന് നേതൃത്വം നൽകിയത്.
തിങ്കളാഴ്ച രാവിലെയാണ് ഫലസ്തീൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടത്.
മ്യാൻമറിൽ 13.2 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയിലാണെന്നും 1.3 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ നോലീൻ ഹെയ്സർ
പട്ടേൽ സമുദായത്തിൽപ്പെട്ട 25ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ മക്കളിൽ ഒരാൾ പറഞ്ഞു.
അമ്മയും നാട്ടുകാരും ബഹളം വച്ചതോടെ പുള്ളിപ്പുലി ഓടി രക്ഷപെട്ടു.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനേയും മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.
10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് തോക്കുധാരികളുടെ വെടിവയ്പും കൂട്ടക്കൊലയും ഉണ്ടാവുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ക്രിമിനൽ സംഘമായ 'ലോസ് ടെക്വിലറോസ്' ഏറ്റെടുത്തു.