Light mode
Dark mode
ഇസ്രായേൽ നരനായാട്ട് 104 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 118 ആയി.
കൊലയ്ക്കു ശേഷം ഗ്രാമത്തിൽ തന്നെ നിന്ന പ്രതി, പെൺകുട്ടിയെ കണ്ടെത്താൻ ഗ്രാമവാസികളെ സഹായിക്കുന്നതായി കുറച്ചുനേരം നടിച്ചു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
മകളുടെ മുന്നിൽ വച്ച് ഒന്നിലധികം തവണ വെടിയേറ്റ് വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഗസ്സയിൽ ഡിസംബർ ഏഴിന് ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഫലസ്തീൻ കവിയും എഴുത്തുകാരനും പ്രൊഫസറും ആക്ടിവിസ്റ്റുമായ റിഫാത്ത് കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നാലെ വാഹനവുമായി സ്ഥലത്തുനിന്നും രക്ഷപെട്ട ഡ്രൈവറെ ഞായറാഴ്ച രാവിലെ പിടികൂടുകയായിരുന്നു.
ഇസ്രായേൽ സൈന്യത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയ കാര്യമാണ് റബ്ബി ഒരു ആരാധനാലയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ തുറന്നുപറഞ്ഞത്.
വെസ്റ്റ് ബാങ്കിൽ ആംബുലൻസിൽ നിന്ന് പരിക്കേറ്റവരെയടക്കം ഇസ്രായേൽ അറസ്റ്റ് ചെയ്തു
കൊല്ലപ്പെട്ടവരിൽ 3760 കുട്ടികളും 2326 സ്ത്രീകളും
രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ ഭൂമി തർക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ്
ലേലത്തിൽ ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം നേടാൻ പോയപ്പോഴായിരുന്നു തർക്കമുണ്ടായത്.
ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ ഇവിടെ അഞ്ചുപേർ മരിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു
മുത്തശ്ശി തന്റെ പേരക്കുട്ടികൾക്കൊപ്പം പുറത്തുപോയ സമയത്താണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
സംഭവത്തിൽ പ്രതിയായ ആൺകുട്ടിയെ പൊലീസ് പിടികൂടി.
ഭാര്യയും മക്കളുമുള്ള പ്രതിയോട് അവരെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് വേദമതി വർമ ആവശ്യപ്പെട്ടിരുന്നു.
അശോക് എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
പൊലീസ് അന്വേഷണത്തിനിടെ കുട്ടിയുടെ അമ്മയെ സംശയം തോന്നുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പുലർച്ചെ അഞ്ചിനാണ് വെടിവെയ്പ്പുണ്ടായത്. പിങ്കി, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്
സൈനിക വേഷത്തിലെത്തിയ ഒരു സംഘം ആളുകൾ ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു
ഓഫീസിലുണ്ടായിരുന്ന നിരവധി പേരുടെ മുന്നിൽ വച്ചായിരുന്നു വെടിവെപ്പ്.