Light mode
Dark mode
ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി
കൊല്ലം ചിറക്കര ക്ഷേത്രം വരെയാണ് കാറിന്റെ സിസിടിവി ദൃശ്യങ്ങളുള്ളത്
ശ്രീണ്ഠേശ്വരത്ത് നിന്ന് 2 പേരെയും ശ്രീകാര്യത്ത് നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്
അബിഗേലിനെ തട്ടിക്കൊണ്ടു പോകാനായി സംഘം കുറച്ച് ദിവസങ്ങളായി പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം
കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം നമ്പരായ 112ൽ അറിയിക്കണമെന്ന് പൊലീസ്
അബിഗേലിനെ തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്, വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി
കുറച്ച് ദിവസങ്ങളായി പരിസരത്ത് ഒരു വെള്ള കാർ കറങ്ങുന്നതായി പ്രദേശവാസികളായ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9946923282, 9495578999 എന്നീ നമ്പറുകളിൽ അറിയിക്കുക
ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കാണ് വിവരാവകാശ നിയമം-2005 പ്രകാരം അപേക്ഷ അയച്ചത്.
പ്രതികളായ അഞ്ചുപേര്‍ മദ്യലഹരിയിലായിരുന്നുവെന്നും പരാതിയിലുണ്ട്
80 വീട്ടുകാരുണ്ടായിരുന്നയിടത്ത് അവശേഷിക്കുന്നത് അഞ്ച് കുടുംബങ്ങൾ
മദ്യ ലഹരിയിലാണ് രാജേഷ് എ.ടി.എം തകർത്തതെന്നാണ് പ്രാഥമിക വിവരം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ പ്രതി പ്രചരിപ്പിച്ചിട്ടുണ്ട്
ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു
വീടിന് സമീപത്തുള്ള വെള്ളക്കെട്ട് നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു
പത്തനാപുരം സ്വദേശിയായ നസീബ് മദ്യ ലഹരിയിൽ തോട്ടിൽ വീണു മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം, എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ അംശമില്ല
ഒത്തുതീർപ്പിന് 50,000 വരെ നൽകാമെന്ന് പറഞ്ഞെന്നും പരാതിക്കാരായ കുടുംബം
അഞ്ചുപേർ ചേർന്ന് എടുത്ത ലോൺ ഒരാൾ അടയ്ക്കാതെ മുടങ്ങിയതിനു മറ്റൊരാളുടെ വീടുകയറി ആക്രമിക്കുകയായിരുന്നു
കൊല്ലത്തെ സ്വകാര്യ ഡെന്റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥിയാണ്