Light mode
Dark mode
സി.പി.എം അനുഭാവികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്സിൻ നൽകുന്നു എന്നായിരുന്നു ആരോപണം
ഇന്ധനം നിറക്കാൻ വന്നയാളെ ബഹുമാനിച്ചില്ല എന്നു പറഞ്ഞു സിദ്ദിഖിനെ മർദിക്കുകയായിരുന്നു.
ഒരു തുമ്പും അവശേഷിപ്പിക്കാതെ കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാപിതാക്കള്‍ ആരാണെന്ന പോലീസ് അന്വേഷണമാണ് വലിയൊരു തട്ടിപ്പിന്റെയും മൂന്ന് പേരുടെ ആത്മഹത്യയുടെയും പിന്നാമ്പുറ കഥയുടെ ചുരുളഴിച്ചത്.
2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതിക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജിന് മുമ്പാകെയാണ് വാദം ആരംഭിക്കുന്നത്
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ പുനലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി
ആത്മഹത്യ ചെയ്ത യുവതികളിൽ ഒരാൾ രേഷ്മയെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.
കൊല്ലം സ്വദേശി അനന്ദുവിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്
പ്രതി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ശൂരനാട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്കി.
കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടികൂടുന്നത് സഹിക്കാനാകില്ല, കുഞ്ഞിന്റെ അമ്മ രേഷ്മ വഞ്ചകിയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പ്.
സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവായ കിരണ്‍കുമാര്‍ ഒളിവിലാണ്.
കൊല്ലം പടിഞ്ഞാറെ കല്ലട യിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയ പാടം വിളന്തറ സ്വദേശികളായ മിഥുൻ നാഥ് ,ആദർശ് എന്നിവരെയാണ് കാണാതായത്. ഫയർ ഫോഴ്സും, സ്കൂബ സ്ക്വാഡും സ്ഥലത്ത് തെരച്ചിൽ നടത്തുന്നു.
ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനങ്ങളാണ് പെരുങ്കുളം ഗ്രാമത്തെ പുസ്തകഗ്രാമമാക്കിയത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ് . ഈ മാസം 3 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ദമ്പതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം
ആയൂര്‍ സ്വദേശി ഷാനവാസ് യുവതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു
മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്. കഞ്ചാവ് കേസ് പ്രതികളാണ് പിന്നിലെന്നാണ് സൂചന.