Light mode
Dark mode
മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
ഇത്തവണ മോദിക്ക് പുറത്തുപോകേണ്ടിവരുമെന്നും ഇൻഡ്യാ സഖ്യം അധികാരത്തിലെത്തുമെന്നും ലാലു പറഞ്ഞു.
തുറമുഖ വികസനത്തിനായി മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തത്.
മുസ്ലിം, ആദിവാസി, ബോഡോ വിഭാഗക്കാരെയാണ് മണ്ഡല പുനർനിർണയം കാര്യമായി ബാധിച്ചത്.
10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും1,351 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്.
അയോധ്യയിലെ രാം അഭിറാം ദാസിന്റെ പേരിലുള്ള ഒന്നാം വാർഡിൽനിന്നാണ് സുൽത്താൻ അൻസാരി വിജയിച്ചത്.
ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ
വോട്ട് ബാങ്ക് മാത്രമായാണ് കോൺഗ്രസ് മുസ്ലിംകളെ കാണുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കൂട്ടബലാത്സംഗക്കാരനാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രജ്വൽ രേവണ്ണക്കായി വോട്ട് ചോദിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗാണ് തയ്യാറാക്കിയതെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്.
അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു.
മെയ് 20നാണ് അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ വോട്ടെടുപ്പ്.
ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടിയായിരുന്നു ഹരജി.
വോട്ടിങ് ശതമാനം വലിയതോതിൽ ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുന്നു.
ബി.ജെ.പി പ്രവർത്തകനായ തിരുവനമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്.
അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്നാണ് യു.പി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ വെച്ചിട്ടുള്ള നിർദേശം.
കോളനിയിൽ കുടിവെള്ളം എത്തിയ ശേഷം മാത്രമേ ഇനി വോട്ടു ചെയ്യു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.
സിറ്റിങ് എം.പി പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്ജ്വൽ നികമിനെ സ്ഥാനാർഥിയാക്കിയത്.