Light mode
Dark mode
'ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ കോൺഗ്രസ് അനുവദിക്കില്ല'
ബഹുജന മുന്നേറ്റം വേണമെന്നാവശ്യം
‘ബിജെപിയും ആർഎസ്എസും ജനങ്ങളെ ഭിന്നിപ്പിക്കുന്നു’
ബുധനാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് ജമ്മു കശ്മീരിൽ വിജയിക്കേണ്ടതിൻ്റെ പ്രാധാന്യം ഖാര്‍ഗെ ഊന്നിപ്പറഞ്ഞു
മോദി സർക്കാരിന്റെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനെ ഖാർഗെ അഭിനന്ദിച്ചു. അവർ കഴിഞ്ഞ 60 വർഷത്തെ തെറ്റ് തിരുത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് 25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42.3 ശതമാനം പേർ തൊഴിൽരഹിതരാണ്'
എല്ലാ പേപ്പർ ചോർച്ച അഴിമതികളും സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും ഖാർഗെ
തെരഞ്ഞെടുപ്പു വേളയിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിച്ചത്
ജനവിധി മോദിക്കനുകൂലമായിരുന്നില്ല
വോട്ടെണ്ണൽ ദിനം സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്തി
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതികരണം നോക്കുമ്പോള്‍ ഭരണമാറ്റത്തിന്റെ നല്ല സൂചനകളാണ് ലഭിക്കുന്നതെന്ന് ഖാര്‍ഗെ
പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ സ്വത്ത് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ പ്രിയങ്ക കോണ്‍ഗ്രസിന്റെ താരപ്രചാരകയാണെന്നും കൂട്ടിച്ചേര്‍ത്തു
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്
‘അംബാനിയും അദാനിയും കോൺഗ്രസിന് കള്ളപ്പണം നൽകിയെങ്കിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല’
കൃത്യം ഒരു വർഷം മുമ്പ് 2023 മേയ് 3 ന് മണിപ്പൂർ കത്താൻ തുടങ്ങിയെന്ന് ഖാര്‍ഗെ എക്സില്‍ കുറിച്ചു
ഞങ്ങൾ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്, അതുകൊണ്ടാണ് മോദി മംഗല്യസൂത്രത്തെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും സംസാരിക്കുന്നത്
ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്ന കാര്യം മറക്കരുത്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസരമാണിതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു
ജില്ലയിലെ അഫ്സല്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
'എപ്പോഴും രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ടല്ലോ താങ്കൾ.. മുഖ്യമന്ത്രി ആയിരുന്നപ്പോൾ താങ്കളെന്താണു ചെയ്തത്?'