Light mode
Dark mode
തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് ഖാർഗെയുടെ നിർണായക പ്രഖ്യാപനം.
ഭാരത് ജോഡോ യാത്രയ്ക്കിടെ ഉണ്ടായ നിർഭാഗ്യകരമായ സുരക്ഷാ വീഴ്ചയ്ക്ക് ശേഷമാണ് കത്തെഴുതുന്നതെന്ന് ഖാർഗെ
'യാത്രയിലൂടെ ജനപിന്തുണ നേടാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞതാണ് യാത്ര തടസപ്പെടുത്താൻ കാരണം'
ചൈനീസ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുന്നത് എന്തിനാണെന്നും ഖാർഗെ
ഹിമാചലിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും ഉടൻ ചണ്ഡീഗഡിലേക്ക് മാറ്റും
ശീതകാല സമ്മേളനം കഴിയുന്നതുവരെ മല്ലികാർജുൻ ഖാർഗെ തന്നെ പ്രതിപക്ഷ നേതാവ് പദവിയിൽ തുടർന്നേക്കും
അവഗണനയുടെ കൈപ്പുനീരാവാം ഇത്തവണ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം വന്നപ്പോള്‍ ഒരു കൈ നോക്കാന്‍ തരൂരിനെ പ്രേരിപ്പിച്ചത്. അധ്യക്ഷസ്ഥാനം തരൂരിന് പറ്റിയതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അതിനായി...
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തുന്നുണ്ട്
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തരൂരിന്റെ മത്സരത്തെ ഉമ്മന്‍ ചാണ്ടി വിഭാഗം പിന്തുണച്ചതോടെ കേരളത്തിലെ വിഭാഗീയ ബലാബലം ഇളകിമറിയുകയാണ്. പാര്‍ട്ടി സംഘടനയില്‍ ഇപ്പോഴും വലിയ ശക്തിയുള്ള ചാണ്ടി വിഭാഗവുമായി...
പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബി.ജെ.പിയിലേക്ക് പോകൂ എന്നാണ് ശശി തരൂരിന്റെ മറുപടി.
ഡൽഹിയിലെ അംബേദ്കർ സമാധിസ്ഥലവും അബുൽ കലാം ആസാദിന്റെ ഖബറിടവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ
ഒരു വശത്ത് ഭാരത് ജോഡോ യാത്രയും മറുവശത്ത് ഖാർഗെയുടെ തെരഞ്ഞെടുപ്പും വിഭജിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ കൈകളിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുകയും ആശംസിക്കുകയും...
പാർട്ടിയെ തന്റെ പരമാവധി കഴിവ് ഉപയോഗിച്ച് മുന്നോട്ട് നയിക്കുമെന്ന് കോൺഗ്രസിന്റെ മുൻകാല അധ്യക്ഷന്മാരെ സാക്ഷി നിർത്തി വാക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോൺഗ്രസ് അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ
ഹിമാചൽപ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലോക്സഭാ തെരഞ്ഞെടുപ്പും തന്നെയാകും മല്ലികാർജുൻ ഖാർഗെയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി
ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകൾ ഖാർഗെയുടെ നേതൃത്വത്തെ ഉരച്ചുനോക്കാനുള്ള പരീക്ഷണശാലയാകും
കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി, അതിന്റെ പ്രവര്‍ത്തനങ്ങളില്‍ അടുത്ത കുറെ കാലങ്ങളായി ഒരിക്കലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സമയമാണ് ഇത്. രാജ്യം മുഴുവന്‍...
ഫാസിസ്റ്റ് ശക്തികൾക്കും ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ഭീഷണികൾക്കുമെതിരെ എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നാണ് വിജയത്തിനുശേഷം ഖാർഗെ ആഹ്വാനം ചെയ്തത്
''ഖാർഗെയ്ക്ക് ഏഴ് വയസുള്ളപ്പോൾ കലബുർഗിയിലുണ്ടായ വർഗീയ കലാപത്തിൽ അമ്മയടക്കം കുടുംബത്തിലെ നിരവധിയാളുകൾ കൊല്ലപ്പെട്ടു. കലാപത്തെ തുടർന്നാണ് കൽബുർഗിയിലേക്ക് കുടുംബം കുടിയേറുന്നത്.''
തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് തരൂർ നന്ദി അറിയിച്ചു.