Light mode
Dark mode
'പ്രതി ഒരു സന്യാസിയുടെ വേഷത്തിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള വിവിധ ധർമശാലകളിൽ താമസിക്കുകയുമായിരുന്നു'.
അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്.
ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അധിക്ഷേപ പരാമർശം നടത്തിയത്.
എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
തരുൺ ശർമയെന്ന ജ്യോത്സന്റെ വീട്ടിൽ നിന്നാണ് യുവാക്കൾ പണം മോഷ്ടിച്ചത്.
'സഹിഷ്ണുതയുള്ള ഹിന്ദു' എന്ന് പറഞ്ഞായിരുന്നു ശിവാജി ഈ കത്തുകൾ എഴുതിയിരുന്നത്.
വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ പെലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
രക്ഷാബന്ധൻ ദിവസമായതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.
പാറശാല സ്വദേശി ഗോകുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പ്രതിയെ പരാതിക്കാരൻ അശ്വിൻ തിരിച്ചറിഞ്ഞിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന നിരവധി യുവതികളെയാണ് ഇയാള്‍ കടന്നുപിടിച്ചിട്ടുള്ളത്.
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നാണ് പിടികൂടിയത്.
സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിയായ യുവാവുമായി പരിചയത്തിലായതെന്ന് പെൺകുട്ടി പറഞ്ഞു
തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ പൊലീസ് തന്ത്രപൂര്‍വം തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോക്കറ്റിൽ കൈയിട്ട് ഇടയ്ക്കിടെ അടിവസ്ത്രം ശരിയാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൂടുതൽ സംശയം ജനിപ്പിച്ചത്.
വിമാനം ലാൻഡ് ചെയ്ത ശേഷം രമാകാന്തിനെ സഹർ പൊലീസിന് കൈമാറുകയായിരുന്നു
പ്രതിയെ 26 മാസത്തെ തടവിന് ശിക്ഷിച്ച ജഡ്ജി, ഇതൊരു അസാധാരണ സംഭവമാണെന്നും ചൂണ്ടിക്കാട്ടി.