Light mode
Dark mode
വിവരമറിഞ്ഞെത്തിയ പൊലീസുകാർ തൊഴിലാളികളെ രക്ഷിച്ചെങ്കിലും പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രേഖകൾ പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും 18–27 പ്രായത്തിലുള്ള യുവാക്കളാണ്. അണുകുടുംബങ്ങളിൽ നിന്നുമാണ് കൂടുതൽ പേരും കുടിയേറുന്നത് എന്നത് ശ്രദ്ധേയമാണ്.