Light mode
Dark mode
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്.
കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി കോടതിയിൽ വ്യക്തമാക്കി.
കേസില്‍ സോണിയയും രാഹുലും ഉടന്‍ ഹാജരാവണ്ട
'നാഷണൽ ഹെറാൾഡ് കേസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്'.
ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ നേരിടാൻ കോൺഗ്രസ് തയാറാണെന്നും എഐസിസി ജനറൽ സെക്രട്ടറി മീഡിയവണിനോട്
ഇഡിയെ ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് ആക്കിയെന്ന് കോൺഗ്രസ് പരിഹസിച്ചു.
മുഴുവൻ ഇ ഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്തും
കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു
ഡൽഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ സ്ഥിരാസ്തികൾ ഉൾപ്പെടെയുള്ളവയും ഓഹരികളും കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു
കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി. ആലോചിക്കുന്നത്.
തെലങ്കാനയില്‍ നിന്നുള്ള നേതാക്കളെയാണ് ചോദ്യം ചെയ്യുന്നത്.
നിലവിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കർണാടകയിലൂടെ പ്രയാണം തുടരവെയാണ് ഏറ്റവും പുതിയ സമൻസ്.
നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫിസ് ഇന്നലെ എൻഫോഴ്സ്മെന്റ് സീൽ ചെയ്തത് ഉയർത്തിയാകും
രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു
അഡീഷണൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്
ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് ശേഷം സോണിയയെ വിട്ടയച്ചിരുന്നു
കേസിൽ ഇന്ന് മൂന്ന് മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്
സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്
ഇ.ഡി അന്വേഷണത്തിനെതിരെ പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തിയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്
ഇതേ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു