തുളസിക്കതിർ ആയി ജനിക്കാനായിരുന്നു ആദ്യം ആഗ്രഹം; ഇനി ശ്രീപത്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനായാൽ മതി-അശ്വതി തിരുനാൾ
''കൊട്ടാരത്തിൽനിന്നു പഠിക്കുന്ന പെൺകുട്ടികൾ ജോലിക്കു പോകണമെന്ന ചിന്ത അന്നും ഇന്നും ഇല്ല. ഒരാളുടെ കീഴിൽ പോയി നമ്മളെന്തിനാണ് ജോലി ചെയ്യുന്നത്.''