Light mode
Dark mode
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുലും തേജസ്വി യാദവും എൻഡിഎയെ പരാജയപ്പെടുത്തുമെന്നതിനാൽ ഇത് സംസ്ഥാനത്ത് വലിയ സ്വാധീനം ചെലുത്തും
ചില പാർട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും എം.വി ശ്രേയാംസ് കുമാര്‍.
ആന്ധ്രാപ്രദേശിലെ മുസ്ലിം സംവരണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇനി മോദിക്കു തീരുമാനിക്കേണ്ടിവരുമെന്നും ആർ.ജെ.ഡി രാജ്യസഭാ എം.പി മനോജ് കുമാർ ഝാ പറഞ്ഞു
എൽഡിഎഫിൽ നേരിടുന്നത് കടുത്ത അവഗണനയെന്ന് എം.വി ശ്രേയാംസ് കുമാർ
സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ ബിഹാറിൽ ബിജെപിയുടെ പ്രചാരണം.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പോകുന്ന പരിഭ്രാന്തിയാണ് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിൽ കാണുന്നതെന്നും ബിഹാർ മുൻ മുഖ്യമന്ത്രി വിമർശിച്ചു
ലോക്സഭയിലും സംസ്ഥാന മന്ത്രിസഭയിലും ആര്‍ജെഡിക്ക് പ്രാതിനിധ്യമില്ലാത്തതിനാൽ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആര്.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു
കേരളത്തിന് പുറത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യാനും പ്രചരണം നടത്താനും സി.പി.എമ്മുകാരും തിരിച്ച് ചുരുക്കം ഇടങ്ങളിലാണെങ്കിലും അരിവാളിന് വോട്ട് ചെയ്യാനും പ്രചരണം നടത്താനും കോണ്‍ഗ്രസ്സുകാരും...
ലോക്ജനശക്തി നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ മെഹബൂബ് അലി കൈസർ ആണ് പാർട്ടി വിട്ട് തേജസ്വി യാദവിനൊപ്പം ചേർന്നത്
കനയ്യ കുമാറിന് സീറ്റ് നിഷേധിച്ച് സിപിഐ
ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളിമാർക്ക് വേണ്ടി മാത്രമാണ് മോദി നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി
ബുധനാഴ്ച നിയമസഭാ നടപടികൾ ആരംഭിച്ചപ്പോൾ മൂവരും ഭരണപക്ഷത്തേക്ക് ഇരിപ്പിടം മാറ്റുകയായിരുന്നു
ചർച്ചകൾ ഇല്ലാതെ തന്നെ മുന്നണിയോഗം വിളിച്ച് നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയതോടെയാണ് ആർ.ജെ.ഡി നേതൃത്വം ഇടഞ്ഞത്
ബിഹാർ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 130 പേർ എൻ.ഡി.എ സർക്കാരിനെ അനുകൂലിച്ചു
243 അംഗ ബിഹാർ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്.
രണ്ട് ചാർട്ടേഡ് വിമാനങ്ങളിലാണ് എം.എൽ.എമാരെ ഹൈദരാബാദിലെത്തിക്കുന്നത്
നിലവിലെ സ്പീക്കർ അവധ് ബിഹാരി ചൗധരി ആർ.ജെ.ഡി നേതാവാണ്.
ബി.ജെ.പി, ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ് പാർട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങൾ ഇന്ന് ചേരും
നാല് സീറ്റ് നൽകാമെന്ന നിലപാടിലാണ് ആർ.ജെ.ഡി
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.