Light mode
Dark mode
ന്യൂ മോഡേൺ ഷഹ്ദാര ചേരിയിൽ നിന്നുള്ള 17കാരനെയാണ് കൊലപ്പെടുത്തിയത്
രോഷാകുലരായ നാട്ടുകാർ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ റോഡ് ഉപരോധിച്ചു.
തെളിവെടുപ്പിനായി എത്തിച്ചപ്പോൾ എസ്ഐയെ ആക്രമിച്ച ശേഷം പ്രതിയായ മണികണ്ഠൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം
തിരക്കേറിയ മാർക്കറ്റിൽ നിരവധി ആളുകൾ നോക്കി നിൽക്കെയായിരുന്നു കൊലപാതകം
നിത്യാനന്ദ് റായിയുടെ സഹോദരി പുത്രൻ വികാൽ യാദവാണ് കൊല്ലപ്പെട്ടത്
മഹോലി മേഖലയിലെ നെല്ല് സംഭരണത്തിലും ഭൂമി ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്
ഡൽഹിയിൽ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പാണിത്
കൊല്ലപ്പെട്ടവരിൽ ആറും ഒന്നും വയസുള്ള പെൺകുട്ടികളും
ആം ആദ്മിയുടെ കർഷക വിഭാഗത്തിൻ്റെ പ്രസിഡൻ്റായിരുന്നു സിങ്.
കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്
സുദർശൻ ന്യൂസ് കറസ്പോണ്ടന്റ് ആയ ഇയാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്കിൽ പോയതായിരുന്നു.
മസ്ജിദിൽ പ്രാർത്ഥിച്ചു കൊണ്ടിരുക്കുന്നതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ്
എന്താണ് വഴക്കിനും വെടിവെപ്പിനും കാരണമായതെന്ന് അറിയില്ലെന്ന് പൊലീസ് പറയുന്നു.
ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടന്നു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു
മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഒർലാൻഡോ പ്രദേശത്തുണ്ടായ രണ്ട് വെടിവെപ്പിനും ഉത്തരവാദിയെന്നു കരുതുന്ന കീത്ത് മെൽവിൻ മോസസ് (19) എന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു
52കാരനായ പിനാൽ പട്ടേലിനെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കൊലപ്പെടുത്തിയത്
സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ഇമ്രാൻ സമാൻ (40), വാജിദ് കലീം(20) എന്നിവര്‍ക്ക് പരിക്കേറ്റു