Light mode
Dark mode
ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം കണക്കിലെടുത്താണ് വാദം ഇന്നത്തേക്ക് മാറ്റിയത്
വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലിംകളായിരിക്കണമെന്നും കോടതി നിർദേശിച്ചു.
തർക്ക ഭൂമിയിലെ പ്രശ്നങ്ങളിൽ കലക്ടർക്ക് തീരുമാനം എടുക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഒരു മതത്തിന്റെയും അവകാശങ്ങളിൽ ഇടപെടാൻ പാർലമെന്റിനും അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിംകളല്ലാത്തവർ വഖഫുകളായി സ്വത്തുക്കൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കിയ ഭേദഗതിയെ പ്രത്യേകം എടുത്ത് പരാമർശിച്ച് കൊണ്ടായിരുന്നു ഹരജി
പരിഗണിക്കുക കോൺഗ്രസും ലീഗും സമസ്തയുമടക്കം സമർപ്പിച്ച 70ലധികം ഹരജികൾ
അസം, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കക്ഷിചേരാൻ അപേക്ഷ നൽകിയത്
ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് കുടുംബം നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു
കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായി. ഗവർണറുടെ പ്രതികരണങ്ങൾ ഭരണഘടനാപരമായിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താൻ കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് മാസത്തെ കാലാവധി നല്കി
SC's landmark verdict on governor's powers in TN Case | Out Of Focus
എല്ലാ ഗവർണർമാർക്കുമുള്ള മുന്നറിയിപ്പാണ് വിധിയെന്നും മന്ത്രി
സംസ്ഥാന സർക്കാറിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി
ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി കോടതി റദ്ദാക്കി
വഖഫ് ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ എത്തുന്ന 14ാമത്തെ ഹരജിയാണിത്
ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിനുമേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ്
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിയമം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് ഹരജിയിൽ പറയുന്നു.