Light mode
Dark mode
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയിപ്പോള്‍(2-0) ത്തിന് മുന്നിലാണ്
ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതിയിൽ സഞ്ജു ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരത്തെ വീണ്ടും ടി20യിലേക്ക് വിളിക്കുന്നത്.
നിലവിലെ ഫോമും ടി20 ടീമിലേക്ക് പരിഗണിക്കാനിരിക്കുന്ന താരങ്ങളുടെ പരിക്കുമാണ് സഞ്ജുവിന് അനുകൂലമാകുന്നത്
2024ൽ ടി20 ലോകകപ്പാണ് ഐ.സി.സിയുടെ പ്രധാന ടൂർണമെന്റ്. എന്നാൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾക്കാണ് 2024ൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
പരിശീലക സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചു
594 റൺസോടെ കോഹ്ലിയാണ് ബാറ്റിങ് നിരയെ നയിക്കുന്നത്. അവസാനം ജഡേജ വരെ സ്കോർബോർഡ് ഉയർത്താൻ മിടുക്കരാണ്.
ഇന്ത്യ എത്ര ചെറിയ സ്കോറിന് പുറത്തായാലും ബൗളർമാരിലൂടെ കളി പിടിക്കാനാവുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്
പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ രോഹിത് 63 പന്തിൽ 86 റൺസ് നേടി.
കളിക്കളത്തിൽ എതിരാളികളോടും കളിക്കളത്തിന് പുറമെ പുറമെ മേലാളന്മാരുടെ കളികളോടും പൊരുതി കൊണ്ട് സഞ്ജു ഇവിടെത്തന്നെ കാണും.
ഇന്ത്യയുടെ പേര് കേന്ദ്രസർക്കാർ ഭാരത് എന്നാക്കി മാറ്റുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സെവാഗിന്റെ പ്രതികരണം.
സഞ്ജു സാംസണ്,ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്
ഏറെ പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് അയർലാൻഡിനെതിരെ പരമ്പരയിൽ ഉള്ളത്
പുതുതായി സെലക്ടറായി നിയമിതനായ അജിത് അഗാർക്കറിന്റെ കീഴിലാണ് ബി.സി.സി.ഐ പുതിയ ടീമിനെ തെരഞ്ഞെടുത്തത്.
വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പരക്കുള്ള ഏകദിന ടീമിലേക്ക് സഞ്ജുവിനെ വിളിച്ചതിന് പിന്നാലെയായിരുന്നു സാബാ കരീം ഇക്കാര്യം വ്യക്തമാക്കിയത്
വിൻഡീസ് പരമ്പര മുതൽ ഡ്രീം ഇലവൻ ഇന്ത്യയുടെ ഭാഗമാകും. ജൂലൈ 12ന് ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പര ആരംഭിക്കുന്നത്.
അടുത്ത മാസം 12 മുതലാണ് വിൻഡീസ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര.
പരിക്കുമൂലം കെഎൽ രാഹുലും ശ്രേയസ് അയ്യരും ടീമിലില്ല
മുംബൈയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയും വിശാഖപ്പട്ടണത്തെ രണ്ടാം ഏകദിനത്തിൽ ആസ്ട്രേലിയയുമാണ് ജയിച്ചത്
ആസ്ത്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യതയുണ്ട്