Light mode
Dark mode
ഷാഫിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്
ഇന്നലെ രാത്രിയാണ് താമരശ്ശേരി പരപ്പൻപൊയിലിൽ ഒരു സംഘം ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയത്
കണ്ണൂർ ഭാഷയിൽ സംസാരിക്കുന്നവരാണ് വന്നതെന്നാണ് ദൃക്ഷസാക്ഷികൾ അറിയിക്കുന്നത്
വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടേങ്ങല്‍ ഇബ്രാഹിമിന്റെ മകന് മുഹമ്മദ് റാഷിദ് (26) ആണ് മരിച്ചത്
ഷോർട് സർക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം
രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 സാക്ഷികൾക്ക് വീണ്ടും സമൻസ് അയക്കാൻ ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്
ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ തീരുമാനിച്ചത്.
സംഭവത്തിൽ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
കഴിഞ്ഞ 22ന് മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്
പ്രതികളിൽ ഒരാൾ കഴിഞ്ഞ മാർച്ചിൽ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുകയായിരുന്നു
ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്.
ചുങ്കം സ്വദേശിനി ഫാത്തിമ സാജിത (30) ആണ് മരിച്ചത്
താമരശ്ശേരി ചുരം രണ്ടാം വളവിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങൾ
അമ്പായത്തോട്ടിൽ ദേശീയപാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പിന്നിലേക്ക് നീങ്ങുകയായിരുന്നു
വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയിരുന്നു. ഇതിനുശേഷവും പലസമയത്തും പണം ചോദിച്ചു. ഇങ്ങനെ 50,000വും 20,000വും പലപ്പോഴായി നൽകിയിട്ടുണ്ടെന്നും യുവതിയുടെ വീട്ടുകാർ പറയുന്നു
ചുങ്കം സ്വദേശി റഫീഖിന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട് കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി മൂന്ന് വയസുകാരൻ മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നും അപകടം സംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരെയും തടയാൻ ശ്രമം നടന്നിരുന്നു
സുരക്ഷ ഉറപ്പു വരുത്തുന്നതിൽ കരാറുകാർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രൊജക്റ്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്