Light mode
Dark mode
ആകെയുള്ള 17 എം.എൽ.എമാരിൽ 12 പേരും പോകുന്നതോടെ കോൺഗ്രസിന് മേഘാലയിൽ പ്രതിപക്ഷ സ്ഥാനം നഷ്ടമാവും
ഇതോടെ മേഘാലയിൽ തൃണമൂൽ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാവും.
ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ധർണ.
ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കി, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സായോണിക്കെതിരെ ചുമത്തിയത്
വെസ്റ്റ് ബംഗാൾ, പഞ്ചാബ്, അസം സംസ്ഥാനങ്ങളിൽ അധികാരപരിധി അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ കൂടി കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭ എം.പി മഹുവ മൊയ്ത്രയെ ഗോവയിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ചുമതല ഏൽപിച്ചു. ദേശീയതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ...
ബംഗാളിലെ നാല് ലോക്സഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒബ്രിയാന്റെ പ്രതികരണം.
റായ്ഗഞ്ച് എംഎല്‍എയായ കൃഷ്ണകല്യാണി ഈ മാസം ഒന്നാം തിയ്യതിയാണ് ബിജെപി വിട്ടത്.
ബിശ്വജിത്തിനു പുറമെ ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷും, മുകുള്‍ റോയിയും നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തന്മയ് ഘോഷ് പറഞ്ഞു
ദേശീയതലത്തിൽ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
തൃണമൂലുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പക്ഷേ ആര്.എസ്.എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുണ്ടാകുമെന്നും അഖില്‍ ഗോഗോയി വ്യക്തമാക്കി.
പ്ലക്കാർഡുമായി നടുത്തളത്തിലെത്തിയ എം.പിമാരോട് തിരികെ സീറ്റിലേക്കുപോകാൻ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
സഭയില്‍ അരങ്ങേറിയ സംഭവത്തില്‍ താന്‍ ദുഖിതനാണെന്ന് ചെയര്മാന് വെങ്കയ്യ നായിഡു പറഞ്ഞു.
ഏതെങ്കിലും കോണ്‍ഫറന്‍സ് റൂമില്‍ പവര്‍പോയിന്റ് പ്രസന്റേഷന് നടത്തുകയല്ല പ്രധാനമന്ത്രി ചെയ്യേണ്ടത്
തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതി൪ക്കേണ്ടതാണെന്ന പ്രചാരണം തെറ്റായി. ഇത് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് തിരിച്ചടിയും ഉണ്ടാക്കി.
ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി താൻ പിന്തുടരുന്നുവെന്ന് അഭിജിത്
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബി.ജെ.പി നിയമസഭയില്‍ പ്രതിഷേധിച്ചത്.
തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി വാക്സിന് സ്വീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
തൃണമൂലിലേക്ക് മടങ്ങിയ മുകുള്‍ റോയിയുടെ ചുവടുപിടിച്ച് കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്