Light mode
Dark mode
ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്.
മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിച്ചത്.
റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചട്ടങ്ങൾ പാലിക്കാത്തതിന് ഒരു ധനവിനിമയ സ്ഥാപനത്തിന് സെൻട്രൽ ബാങ്ക് 52 മില്യൺ ദിർഹം പിഴയും വിധിച്ചു
കഴിഞ്ഞ 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്
യു.എ.ഇയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ ലഭിച്ചപ്പോൾ, അതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച എമിറേറ്റുകളിലൊന്നാണ് ഫുജൈറ. ഇവിടെ പല വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും ഇന്നലെ വെള്ളം കയറുകയും വാഹനങ്ങൾ...
യു.എ.ഇയിൽ പലയിടത്തും കഴിഞ്ഞ ദിവസം മഴ കനത്തതോടെ, ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ ഫെഡറൽ ബോഡികളിലെയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയതായി കാബിനറ്റ് ഉത്തരവ്...
യു.എ.ഇ ആരോഗ്യ കൗൺസിൽ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി
അടുത്ത നാലുദിവസം അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു
ജീവനക്കാർക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ വലിപ്പ ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കർശനമാക്കാനാണ് തീരുമാനം
റാസൽഖൈമയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 120 ഡ്രൈവിങ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി റാസൽഖൈമ ട്രാഫിക് പൊലീസ് അറിയിച്ചു. ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയവരുടേയും 24ൽ കൂടുതൽ ബ്ലാക്ക് പോയിന്റുകൾ...
രാജ്യമെമ്പാടും യെല്ലോ, ഓറഞ്ച് അലർട്ട്
ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ രാജ്യങ്ങളുമായി ബൈഡൻ ചർച്ച നടത്തിയിരുന്നു. ഇറാനെതിരെ സംയുക്ത നീക്കമാണ് വേണ്ടതെന്ന് ബൈഡൻ പറഞ്ഞിരുന്നു.
വെയിൽ അകന്നതോടെ പകൽചൂടിനും കാര്യമായ ശമനമുണ്ടായി
യു.എ.ഇയുടെ ആദ്യ ദീർഘകാല ബഹിരാകാശയാത്രികന് പ്രസിഡന്റ് ശൈഖ് ബിൻ സായിദ്, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ദുബൈ കിരീടാവാകാശി ശൈഖ് ഹംദാൻ തുടങ്ങിയവർ വിജയാശംസ നേർന്നു
ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നിയമകുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ
സാധാരണ ഞായറാഴ്ചകളിൽ അവധി ലഭിക്കുന്നവർക്ക് ശനിയാഴ്ച കൂടി അവധിയാകുന്നതോടെ രണ്ടുദിവസത്തെ തുടർച്ചയായ അവധി ആസ്വദിക്കാം
ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം
ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ
നികുതി നിയമം പാലിക്കാതെ വിവിധ സ്ഥാപനങ്ങൾ 130 ദശലക്ഷം ദിർഹത്തിലേറെ കുടിശ്ശിക വരുത്തിയെന്നും അതോരിറ്റി വ്യക്തമാക്കി.