Light mode
Dark mode
ന്യൂനപക്ഷങ്ങളും ഡിഎംകെ സർക്കാരും തമ്മിലുള്ള ബന്ധം പെട്ടെന്നുണ്ടായതല്ലെന്നും അത് പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഏതൊരു ശ്രമത്തെയും തമിഴ്നാട് ചെറുക്കുമെന്നും ഉദയനിധി സ്റ്റാലിന്
ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്കയ്ക്കിടെയാണ് ഉദയനിധിയുടെ പരാമർശം
'ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം ഏറെ പ്രധാനമാണ്. അതിനോടുള്ള ജനങ്ങളുടെ സ്വീകാര്യതയും പ്രധാനമാണ്'- ഉദയനിധി പറഞ്ഞു.
സംഘ്പരിവാറിന്റെ അധിക്ഷേപ വിഡിയോയില്‍ പ്രതികരിച്ച് ഉദയനിധി
സനാതന ധർമ്മത്തെ വൈറസിനോട് താരതമ്യപ്പെടുത്തുകയും ഉന്മൂലനെ ചെയ്യണെന്നും മുമ്പ് ഉദയനിധി പറഞ്ഞിരുന്നു
DMK leader Udhayanidhi Stalin set to become Tamil Nadu deputy CM | Out Of Focus
വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ ഉദയനിധി സ്റ്റാലിൻ, ഡിഎംകെയുടെ നേതൃപദവിയിലേക്ക് എത്തുന്നതിന്റെ ആദ്യ പടിയാണ് ഉപമുഖ്യമന്ത്രി പദം
ആഗസ്ത് 22ന് മുമ്പ് അദ്ദേഹം സ്ഥാനത്തെത്തുമെന്നാണ് വിവരം
മുഖ്യമന്ത്രി ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്
ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതിനുമുമ്പ് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനുള്ള മനുഷ്യത്വം കാണിക്കുമെന്ന് കരുതിയെന്നും നടി പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഭരണഘടന നൽകുന്ന അവകാശം തെറ്റായി ഉപയോഗിച്ചുവെന്നും കോടതി
മതത്തെക്കുറിച്ചും അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചും ഡിഎംകെയുടെ നിലപാട് കലൈഞ്ജർ പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്’
'പരാമർശത്തിന് തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ മാപ്പ് പറയില്ലെന്ന് താൻ പറഞ്ഞു'.
മുഹമ്മദ് റിസ്വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ് ശ്രീരാം’ വിളികൾ ഉയർന്നത്
ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
മഹേഷിനെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
തമിഴ്നാട് സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്
ഏകദേശം 800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ഒരു സ്മാരക പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു
തമിഴ്നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്നും പലരും ഇതിനെക്കുറിച്ച് തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ആര്.എന്‍ രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു