Light mode
Dark mode
കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഒരു ക്രോസിങ്ങിൽ ഉപേക്ഷിച്ചു.
നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് യുപി സർക്കാരിനു നിർദ്ദേശം നൽകി.
രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ അഞ്ചു മിനിറ്റ് ബസ് നിർത്തിയതിനാണ് ഡ്രൈവറെയും കണ്ടക്ടറെയും കഴിഞ്ഞ ജൂണിൽ സസ്പെൻഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അറിയിച്ചു.
സംഭവത്തില്‍ കർശന നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മന്ത്രി കത്തയച്ചിരുന്നു
കേസ് പിൻവലിക്കാൻ സമ്മർദ്ദമുമുണ്ടെന്നും നീതിവേണമെന്നും കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു
സുപ്രീംകോടതിയിൽ നിരവധി കേസുകളിൽ അമിക്കസ്ക്യൂറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
മുസ്ലിം വിദ്യാർഥികളെ താൻ ദ്രോഹിക്കാറുണ്ടെന്ന് പറഞ്ഞ് അധ്യാപികയുടെ വീഡിയോ.
അധ്യാപിക പൊലീസിന് മുമ്പിൽ വെച്ച് മാപ്പുപറഞ്ഞതായും അവർക്കെതിരെ പരാതിയില്ലെന്ന് താൻ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ട്
മേയറുമായി തർക്കമുണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ആശുപത്രി ഡയറക്ടർ മുദ്രിക സിങിന്റെ വാദം
ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ജില്ലാ ഭരണകൂടം സംഭവം അറിയുന്നത്
സംസ്ഥാനത്ത് 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി 12 ലക്ഷത്തോളം അലഞ്ഞുതിരിയുന്ന കന്നുകാലികളും അവയുടെ പരിപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങളുമുണ്ട്
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്
രാജെപൂർ സ്വദേശികളായ അബ്ബാസ്, ഭാര്യ കംറുൽ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
മുഖ്യപ്രതി ദീപക് ഗുപ്ത എന്നയാളടക്കം രണ്ടുപേരെ തിരിച്ചറിഞ്ഞതായി പാട്ടി കോട്വാലി പൊലീസ്
ജനാധിപത്യത്തെ കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽവെച്ചാണ് കൊലപാതകം.