Light mode
Dark mode
റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽവെച്ചാണ് കൊലപാതകം.
ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്
രണ്ട് സ്ത്രീകളെ രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ചേർന്ന് മർദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു
അജ്ഞാതരായ ചിലര്‍ ഖുര്‍ഷിദിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്
തക്കാളിക്ക് പകരം ചെറുനാരങ്ങ ഉപയോഗിക്കാമെന്നും മന്ത്രിയായ പ്രതിഭ ശുക്ല പറഞ്ഞു.
പരിക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പേര് 'സ്പെഷ്യൽ ടൊമാറ്റോ ഫോഴ്സ്' എന്നാക്കണമെന്ന് അഖിലേഷ് യാദവ്
ജയ് ശ്രീറാം വിളിച്ച് എത്തിയ സംഘം ചർച്ചിന്റെ കോംപൗണ്ടിൽ കാവിക്കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്
രാജ് കുമാർ ശർമ്മ (72) ഉദയ്പാൽ ധിമാൻ (65) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കാതെ, ഇരയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
ഹർദോയ് റെയിൽവേ സ്റ്റേഷനു സമീപമുള്ള സീതാപൂർ ഫ്ളൈ ഓവറിന് താഴെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്
അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയർ എഞ്ചിനീയറുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.
പത്ത് പ്രതികളിൽ ഒമ്പതു പേരും വിചാരണയ്ക്കിടെ മരിച്ചിരുന്നു
കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടമാകുകയും രാംപൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിക്കുകയും ചെയ്തിരുന്നു
സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലടക്കം വൈറലാണ്
സംഭവത്തിന് ശേഷം വിശദീകരണവുമായി പെട്രോൾ പമ്പ് മാനേജർ രംഗത്തെത്തി
കാറിൽ കയറിയ പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
അയോധ്യയിലെ ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മികച്ച ഉദാഹരണമാണ് തന്റെ വിജയമെന്ന് സുൽത്താൻ അൻസാരി പറഞ്ഞു.